BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 2, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

പിണറായി വിജയന്‍, താങ്കള്‍ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയെന്ന ചരിത്രത്തിലേക്കാണ് നീങ്ങുന്നത്; വി മുരളീധരന്‍

Akshaya by Akshaya
May 5, 2020
in Kerala News
0
പിണറായി വിജയന്‍, താങ്കള്‍ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയെന്ന ചരിത്രത്തിലേക്കാണ് നീങ്ങുന്നത്; വി മുരളീധരന്‍
149
SHARES
51
VIEWS
Share on FacebookShare on Whatsapp

കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്റെ ഓര്‍മദിനത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായി വി മുരളീധരന്‍ രംഗത്ത്. എന്തൊക്കെ പ്രത്യയ ശാസ്ത്രം വിളമ്പിയാലും, എത്രയൊക്കെ സോഷ്യലിസം സുവിശേഷിച്ചാലും സിപിഎം പോലൊരു ഗുണ്ടാ പാര്‍ട്ടിയില്‍ നിന്ന് ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കേണ്ട എന്ന് വി മുരളീധരന്‍ പറഞ്ഞു.

READ ALSO

കൊല്ലത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു

കൊല്ലത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു

June 1, 2025
3
ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

June 1, 2025
8

ഫേസ്ബുക്കിലൂടെയായിരുന്നു വി മുരളീധരന്റെ പ്രതികരണം. ”ടി.പി ചന്ദ്രശേഖരന്റെ ചരമവാര്‍ഷികം ആചരിക്കുന്നവര്‍ ഒന്നുകൂടി ഓര്‍ക്കണം. ഈ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ എത്രകാലം ജയിലില്‍ക്കിടന്നെന്ന്. ഭരണത്തിന്റെ മറവില്‍ കൊടി സുനിയടക്കമുളളവര്‍ എത്ര തവണ പരോളിലിറങ്ങിയെന്ന്. ജയിലില്‍ക്കഴിയുന്ന കുഞ്ഞനന്തനെപ്പോലുളളവര്‍ക്കായി രോഗത്തിന്റെ പേരു പറഞ്ഞ് സര്‍ക്കാര്‍ തന്നെ എത്ര തവണ നിയമത്തിന്റെ നട്ടെല്ലൊടിച്ചെന്ന്”- എന്ന് വി മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കാലം എത്ര മാറിയാലും സിപിഎം മാറിയിട്ടില്ല . ഇതിന്റെ തെളിവാണ് ആര്‍ത്തിപ്പണ്ടാരങ്ങള്‍ എന്ന് അധ്യാപകരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പരസ്യമായി വിളിച്ചധിക്ഷേപിച്ചതിലൂടെ പുറത്തുവരുന്നത്. ഇത് ഫാസിസ്റ്റ് ഭരണമല്ലെന്ന് പിണറായി വിജയന്‍ ഓര്‍ക്കണം. വിയോജിപ്പുളളവര്‍ക്ക് പരസ്യമായി പ്രതിഷേധിക്കാന്‍ അവകാശമുളള നാടാണിത്.

സി എ എ ക്കെതിരായ പ്രതിഷേധത്തില്‍ പൗരത്വബില്‍ കത്തിച്ച് പ്രതിഷേധിച്ച സിപിഎമ്മാണ് , ശമ്പളം പിടിക്കുന്നതിനോട് വിയോജിച്ച അധ്യാപകരെ അടച്ചാക്ഷേപിക്കുന്നത്. സിപിഎമ്മിനുണ്ടായ ഈ അധപതനത്തിന് പിണറായി വിജയന്‍, താങ്കള്‍ കൂടി ഉത്തരവാദിയാണ്. എല്ലാത്തിനുമുളള മറുപടി കാലം നല്‍കുമെന്നതാണ് ചരിത്രം. അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയെന്ന ചരിത്രത്തിലേക്കാണ് താങ്കള്‍ നീങ്ങുന്നതെന്നും വി മുരളീധരന്‍ പറഞ്ഞു.

വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ടി.പി.ചന്ദ്രശേഖരന്റെ ഓര്‍മദിനമാണിന്ന്. ജരാനരകള്‍ ബാധിച്ച് , സാധാരണ മരണമായിരുന്നില്ല ആ മനുഷ്യന്റേത്. ഇരുട്ടിന്റെ മറവില്‍ 51 വെട്ടിന് സിപിഎം ഗുണ്ടകള്‍ അവസാനിപ്പിച്ച ജീവിതം. പാളയത്തില്‍ നിന്ന് പുറത്തുപോയവനെ പതുങ്ങിയിരുന്ന് വകവരുത്തിയതിന്റെ വാര്‍ഷികം.
എന്തൊക്കെ പ്രത്യയ ശാസ്ത്രം വിളമ്പിയാലും, എത്രയൊക്കെ സോഷ്യലിസം സുവിശേഷിച്ചാലും സിപിഎം പോലൊരു ഗുണ്ടാ പാര്‍ട്ടിയില്‍ നിന്ന് ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കേണ്ട.
ടി.പി ചന്ദ്രശേഖരന്റെ ചരമവാര്‍ഷികം ആചരിക്കുന്നവര്‍ ഒന്നുകൂടി ഓര്‍ക്കണം. ഈ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ എത്രകാലം ജയിലില്‍ക്കിടന്നെന്ന്. ഭരണത്തിന്റെ മറവില്‍ കൊടി സുനിയടക്കമുളളവര്‍ എത്ര തവണ പരോളിലിറങ്ങിയെന്ന്. ജയിലില്‍ക്കഴിയുന്ന കുഞ്ഞനന്തനെപ്പോലുളളവര്‍ക്കായി രോഗത്തിന്റെ പേരു പറഞ്ഞ് സര്‍ക്കാര്‍ തന്നെ എത്ര തവണ നിയമത്തിന്റെ നട്ടെല്ലൊടിച്ചെന്ന്!

ശരിയാണ് പിണറായി, എല്‍ ഡി എഫ് വന്നപ്പോള്‍, ഇവരെപ്പോലുളള പാര്‍ട്ടി ക്രിമിനലുകള്‍ക്ക് എല്ലാം ശരിയായിക്കിട്ടി.ടി.പി ചന്ദ്രശേഖരന്‍ മാത്രമല്ല, പതിറ്റാണ്ടുകളായി സിപിഎം ഗുണ്ടകള്‍ അവസാനിപ്പിച്ച എത്രയോ ജീവിതങ്ങളുണ്ട്. ക്ലാസ് മുറിയില്‍ പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നിലിട്ടാണ് ജയകൃഷ്ണന്‍ മാസ്റ്ററെ വെട്ടിക്കൊലപ്പെടുത്തിയത്. പാര്‍ട്ടി ഗുണ്ടകള്‍ക്കൊപ്പം സിപിഎമ്മിന്റെ സൈബര്‍ ഗൂണ്ടകള്‍ കൂടി പിണറായി ഭരണത്തില്‍ കൊലക്കത്തിയുമായി 51 വെട്ടിനൊരുങ്ങി നില്‍പ്പുണ്ടെന്ന് മറക്കരുത്. എതിര്‍ത്ത ടി.പിയെപ്പോലുളളവരെ കൊലക്കത്തികൊണ്ടാണ് നേരിട്ടിരുന്നതെങ്കില്‍, ഇപ്പോള്‍ സൈബറിടങ്ങളെക്കൂടി ഭീഷണിക്കും ശത്രുനിഗ്രഹത്തിനും ഉപയോഗിക്കുന്നു. അതുകൊണ്ടാണല്ലോ നിര്‍ബന്ധിത സാലറി കട്ടിനുളള ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ച അധ്യാപകരെ സൈബറിടത്തില്‍ ആക്രമിച്ച് ഒറ്റപ്പെടുത്താന്‍ നോക്കിയത്.

കാലം എത്ര മാറിയാലും സിപിഎം മാറിയിട്ടില്ല . ഇതിന്റെ തെളിവാണ് ആര്‍ത്തിപ്പണ്ടാരങ്ങള്‍ എന്ന് അധ്യാപകരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പരസ്യമായി വിളിച്ചധിക്ഷേപിച്ചതിലൂടെ പുറത്തുവരുന്നത്. ഇത് ഫാസിസ്റ്റ് ഭരണമല്ലെന്ന് പിണറായി വിജയന്‍ ഓര്‍ക്കണം. വിയോജിപ്പുളളവര്‍ക്ക് പരസ്യമായി പ്രതിഷേധിക്കാന്‍ അവകാശമുളള നാടാണിത്. സി എ എ ക്കെതിരായ പ്രതിഷേധത്തില്‍ പൗരത്വബില്‍ കത്തിച്ച് പ്രതിഷേധിച്ച സിപിഎമ്മാണ് , ശമ്പളം പിടിക്കുന്നതിനോട് വിയോജിച്ച അധ്യാപകരെ അടച്ചാക്ഷേപിക്കുന്നത്.
സിപിഎമ്മിനുണ്ടായ ഈ അധപതനത്തിന് പിണറായി വിജയന്‍, താങ്കള്‍ കൂടി ഉത്തരവാദിയാണ്.എല്ലാത്തിനുമുളള മറുപടി കാലം നല്‍കുമെന്നതാണ് ചരിത്രം. അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയെന്ന ചരിത്രത്തിലേക്കാണ് താങ്കള്‍ നീങ്ങുന്നത് !

Tags: Central Minister V MuraleedharanCM Pinarayi VijayanFB POST

Related Posts

‘അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്, അയാളുടെ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു’, സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ഒരു  കുറിപ്പ്
Kerala News

‘അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്, അയാളുടെ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു’, സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ഒരു കുറിപ്പ്

May 31, 2025
6
കപ്പൽ അപകടം; തീര ശുചീകരണം ആരംഭിച്ചു, പ്രശ്‌നബാധിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് സഹായവുമായി സർക്കാർ
Kerala News

കപ്പൽ അപകടം; തീര ശുചീകരണം ആരംഭിച്ചു, പ്രശ്‌നബാധിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് സഹായവുമായി സർക്കാർ

May 29, 2025
3
‘വലിയ ആശങ്കയുണ്ടാക്കുന്നു ‘, കൊച്ചി തീരത്തുണ്ടായ കപ്പൽ അപകടത്തേക്കുറിച്ച് മുഖ്യമന്ത്രി
Kerala News

‘വലിയ ആശങ്കയുണ്ടാക്കുന്നു ‘, കൊച്ചി തീരത്തുണ്ടായ കപ്പൽ അപകടത്തേക്കുറിച്ച് മുഖ്യമന്ത്രി

May 29, 2025
2
കേരള മുഖ്യമന്ത്രിക്ക് ഇന്ന് 80ാം പിറന്നാൾ, ഇത്തവണയും ആഘോഷങ്ങളില്ല
Kerala News

കേരള മുഖ്യമന്ത്രിക്ക് ഇന്ന് 80ാം പിറന്നാൾ, ഇത്തവണയും ആഘോഷങ്ങളില്ല

May 24, 2025
3
‘കുട്ടികള്‍ക്ക് സഹജീവി സ്‌നേഹം ഇല്ലതായി, എവിടെയും നടക്കുന്നത് കടുത്ത മത്സരം, ശത്രുതാമനോഭാവം’: മുഖ്യമന്ത്രി പിണറായി
Kerala News

വികസനത്തിന്റെയും പുരോഗതിയുടേയും 9 വർഷം; സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

May 20, 2025
3
രണ്ടാം പിണറായി  സർക്കാർ അഞ്ചാം വര്‍ഷത്തിലേക്ക്, നാടെങ്ങും ആഘോഷപരിപാടികൾ
News

രണ്ടാം പിണറായി സർക്കാർ അഞ്ചാം വര്‍ഷത്തിലേക്ക്, നാടെങ്ങും ആഘോഷപരിപാടികൾ

May 20, 2025
8
Load More
Next Post
കൊറോണ മഹാമാരി ഒരു ‘നിരീക്ഷണ ഭരണകൂട’ത്തിന്റെ സൃഷ്ടിക്കുള്ള അവസരമായിത്തീരാന്‍ പാടില്ല; ആരോഗ്യ സേതു ആപ്പിനെതിരെ ശശി തരൂര്‍

കൊറോണ മഹാമാരി ഒരു 'നിരീക്ഷണ ഭരണകൂട'ത്തിന്റെ സൃഷ്ടിക്കുള്ള അവസരമായിത്തീരാന്‍ പാടില്ല; ആരോഗ്യ സേതു ആപ്പിനെതിരെ ശശി തരൂര്‍

കൊവിഡ് 19; വൈറസ് ബാധമൂലം മുംബൈയില്‍ ഒരു മലയാളി കൂടി മരിച്ചു

കൊവിഡ് 19; വൈറസ് ബാധമൂലം മുംബൈയില്‍ ഒരു മലയാളി കൂടി മരിച്ചു

അക്ഷരങ്ങൾ അച്ചടിച്ചു കൂട്ടിയ പുസ്തകത്താളിൽ നിന്നും പഠിച്ച ഇന്ത്യയല്ല, അനുഭവങ്ങളുടെ ഇന്ത്യ; ശ്രീധന്യ സുരേഷ് ഐഎഎസിന് അഭിനന്ദനവുമായി സന്ദീപ് ജി വാര്യർ

അക്ഷരങ്ങൾ അച്ചടിച്ചു കൂട്ടിയ പുസ്തകത്താളിൽ നിന്നും പഠിച്ച ഇന്ത്യയല്ല, അനുഭവങ്ങളുടെ ഇന്ത്യ; ശ്രീധന്യ സുരേഷ് ഐഎഎസിന് അഭിനന്ദനവുമായി സന്ദീപ് ജി വാര്യർ

Discussion about this post

RECOMMENDED NEWS

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

5 hours ago
12
നിലമ്പൂരില്‍ അഡ്വക്കറ്റ് മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥിയാകും

നിലമ്പൂരില്‍ അഡ്വക്കറ്റ് മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥിയാകും

15 hours ago
9
പി വി അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കും; തൃണമൂൽ കോൺഗ്രസ് പാർട്ടി ചിഹ്നം അനുവദിച്ചു

പി വി അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കും; തൃണമൂൽ കോൺഗ്രസ് പാർട്ടി ചിഹ്നം അനുവദിച്ചു

16 hours ago
8
പതിവ് പോലെ നടക്കാനിറങ്ങി, പിന്നീട് ഒരുവിവരവുമില്ല, ക്യാപ്റ്റൻ മരിച്ച നിലയിൽ

പതിവ് പോലെ നടക്കാനിറങ്ങി, പിന്നീട് ഒരുവിവരവുമില്ല, ക്യാപ്റ്റൻ മരിച്ച നിലയിൽ

13 hours ago
8

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version