BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, January 18, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Stories

കൈപ്പത്തി ചിഹ്നം കോണ്‍ഗ്രസിന്റെ ഭാഗമായി മാറിയതിന് പിന്നിലുള്ള കഥ ഇങ്ങനെ

Abin by Abin
April 15, 2019
in Stories
0
കൈപ്പത്തി ചിഹ്നം കോണ്‍ഗ്രസിന്റെ ഭാഗമായി മാറിയതിന് പിന്നിലുള്ള കഥ ഇങ്ങനെ
1.1k
VIEWS
Share on FacebookShare on Whatsapp

പാര്‍ട്ടികളുടെ മുഖമുദ്രയായ തെരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ പാര്‍ട്ടിയുടെ ഭാഗമായി മാറിയതിനു പിന്നില്‍ ചില കൗതുകകരമായ കഥകള്‍ ഉണ്ടാകും. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തിനുമുണ്ട് അത്തരത്തില്‍ ചില കഥകള്‍. ഇതിലൊന്ന് പാലക്കാടുള്ള കല്ലേക്കുളങ്ങര ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ്.

READ ALSO

ദുർഗയുടെ കഠിനധ്വാനം ഫലം കണ്ടു; അച്ഛൻ ശുചീകരണ തൊഴിലാളിയായിരുന്ന ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥയായി മകൾക്ക് ജോലി; പ്രചോദനം ഈ ജീവിതം

ദുർഗയുടെ കഠിനധ്വാനം ഫലം കണ്ടു; അച്ഛൻ ശുചീകരണ തൊഴിലാളിയായിരുന്ന ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥയായി മകൾക്ക് ജോലി; പ്രചോദനം ഈ ജീവിതം

June 19, 2024
96
‘സുകുമാരിയമ്മയുടെ ഭാഗ്യം തട്ടിയെടുക്കാൻ കണ്ണനായില്ല’;  ലോട്ടറി വിൽപ്പനക്കാരൻ തട്ടിയെടുത്ത ടിക്കറ്റ് തിരികെ കിട്ടി, ഒപ്പം സമ്മാനമെന്ന ഉറപ്പും

‘സുകുമാരിയമ്മയുടെ ഭാഗ്യം തട്ടിയെടുക്കാൻ കണ്ണനായില്ല’; ലോട്ടറി വിൽപ്പനക്കാരൻ തട്ടിയെടുത്ത ടിക്കറ്റ് തിരികെ കിട്ടി, ഒപ്പം സമ്മാനമെന്ന ഉറപ്പും

June 16, 2024
43

പാലക്കാട് അകത്തേത്തറയിലുള്ള കല്ലേക്കുളങ്ങര ഏമൂര്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയില്‍ നിന്നുമാണ് കോണ്‍ഗ്രസ് കൈപ്പത്തി ചിഹ്നം കണ്ടെത്തിയത് എന്നാണ് പ്രചരിക്കുന്ന കഥ. ചേര്‍ന്നിരിക്കുന്ന രണ്ട് കൈപ്പത്തികളാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഇതിലെ ഒരു കൈപ്പത്തിയാണ് കോണ്‍ഗ്രസ് ചിഹ്നമായി സ്വീകരിച്ചത് എന്നാണ് കഥ.

1978 വരെ പല ചിഹ്നങ്ങളിലായിരുന്നു കോണ്‍ഗ്രസ് മത്സരിച്ചുകൊണ്ടിരുന്നത്. ഒന്നു മുതല്‍ നാലാം ലോകസഭാ തെരെഞ്ഞെടുപ്പു വരെ ‘നുകംവെച്ച കാളകള്‍’ ആയിരുന്നു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ തെരെഞ്ഞെടുപ്പ് ചിഹ്നം.

ഇതിനിടെ ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് 1969ല്‍ കോണ്‍ഗ്രസ് രണ്ടായി പിളര്‍ന്നു. ഇന്ദിരാഗാന്ധിയെ പിന്‍തുണയ്ക്കുന്ന വിഭാഗം കോണ്‍ഗ്രസ് (ആര്‍) എന്നും. മറു വിഭാഗം സംഘടനാ കോണ്‍ഗ്രസ് എന്നും അറിയപ്പെട്ടു. ഇരു വിഭാഗവും കാളയ്ക്കായി വാദിച്ചതോടെ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഈ ചിഹ്നം മരവിപ്പിച്ചു.

തുടര്‍ന്ന് ഇന്ദിരാ വിഭാഗത്തിന് പശുവും കിടാവും എന്ന ചിഹനവും സംഘടനാ കോണ്‍ഗ്രസിന് ചര്‍ക്ക തിരിക്കുന്ന സ്ത്രീ എന്ന ചിഹ്നവും നല്‍കി. 1977ല്‍ ‘പശുവും കിടാവും’ ചിഹ്നത്തില്‍ മത്സരിച്ച ഇന്ദിരാ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടു.

ഇതോടെ ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് വീണ്ടും പിളര്‍ന്നു. ഇരു വിഭാഗവും പശുവും കിടാവും ചിഹ്നത്തിനായി വീണ്ടും വാദിച്ചു. തുടര്‍ന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ അതും മരവിപ്പിച്ചു. പിന്നീട്
കോണ്‍ഗ്രസിന്റെ ആവശ്യപ്രകാരം തെരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദേശിച്ച മൂന്നു ചിഹ്നങ്ങളിലൊന്നായിരുന്നു കൈപ്പത്തി.

കൈപ്പത്തിയെ കൂടാതെ സൈക്കിള്‍, ആന എന്നിവയായിരുന്നു മറ്റുരണ്ടെണ്ണം. ഇതില്‍ ഇന്ദിര തെരഞ്ഞെടുത്തത് കൈപ്പത്തിയായിരുന്നു. പാലക്കാട് കല്ലേക്കുളങ്ങര ഏമൂര്‍ ക്ഷേത്രമാണ് ഇതിനു കാരണം എന്നാണ് ഒരു കഥ.

മുതിര്‍ന്ന കോണ്‍ഗ്രസ്നേതാവ് പി ചിദംബരത്തിന്റെ ഭാര്യാമാതാവും കവയിത്രിയുമായ സൗന്ദരാകൈലാസം പാലക്കാട്ടെ കൈപ്പത്തി ക്ഷേത്രത്തെപ്പറ്റി ഇന്ദിരയോട് പറഞ്ഞിരുന്നെന്നും ഇതാണ് കൈപ്പത്തി തെരഞ്ഞെടുക്കാന്‍ കാരണമെന്നുമാണ് ഒരു കഥ. പിന്നീട് മുഖ്യമന്ത്രി കരുണാകരന്റെ നിര്‍ദേശ പ്രകാരം കല്ലേക്കുളങ്ങര ഏമൂര്‍ ഭഗവതി ക്ഷേത്രത്തില്‍ ഇന്ദിരാഗാന്ധി ദര്‍ശനം നടത്തിയത് ഈ വാദത്തെ സാധൂകരിക്കുന്നു.

അതേസമയം മറ്റൊരു കഥ ഇങ്ങനെയാണ്. തെരഞ്ഞെടുപ്പു കമ്മീഷന്‍ കോണ്‍ഗ്രസിന് ചിഹ്നം തെരഞ്ഞെടുക്കാനായി അനുവദിച്ച സമയത്ത് ഇന്ദിരാഗാന്ധി ആന്ധ്രാ പ്രദേശിലായിരുന്നു. മുതിര്‍ന്ന നേതാക്കളായിരുന്ന ഭൂട്ടാസിംഗും പിവി നരസിംഹ റാവുവും ചേര്‍ന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഓഫീസിലെത്തി കൈപ്പത്തി കോണ്‍ഗ്രസിന്റെ പാര്‍ട്ടി ചിഹ്നമായി തെരഞ്ഞെടുത്തത്. ഫോണിലൂടെ ഇന്ദിരാഗാന്ധിയുടെ ഉപദേശം തേടിയതിനു ശേഷമായിരുന്നു നടപടി.

കഥയെന്തായാലും പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ 1977ല്‍ നേടിയതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടി ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തി. പിന്നീട് അങ്ങോട്ട് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ ഭാഗ്യചിഹ്നമായി കൈപ്പത്തി തുടരുക ആയിരുന്നു.

Tags: congresshistoryparty symbol

Related Posts

മുന്‍ സിപിഎം എംഎല്‍എ ഐഷാ പോറ്റി കോണ്‍ഗ്രസില്‍, സ്വീകരികരിച്ച് വിഡി സതീശന്‍
Kerala News

മുന്‍ സിപിഎം എംഎല്‍എ ഐഷാ പോറ്റി കോണ്‍ഗ്രസില്‍, സ്വീകരികരിച്ച് വിഡി സതീശന്‍

January 13, 2026
5
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍
Kerala News

തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി ജയം: ‘ജനം മാറ്റം ആഗ്രഹിച്ചു, സര്‍ക്കാരിനെ മടുത്ത ജനം വോട്ട് ചെയ്തത് ബിജെപിക്ക്’; ശശി തരൂര്‍

January 2, 2026
4
ചികിത്സപിഴവ് മൂലം വലതുകൈ മുറിച്ചു മാറ്റി, 9 വയസുകാരിക്ക്  കൃത്രിമ കൈ വച്ച് നൽകാനുള്ള ചെലവ് ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ്
Kerala News

ചികിത്സപിഴവ് മൂലം വലതുകൈ മുറിച്ചു മാറ്റി, 9 വയസുകാരിക്ക് കൃത്രിമ കൈ വച്ച് നൽകാനുള്ള ചെലവ് ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ്

January 2, 2026
5
10 ദിവസത്തിനുള്ളിൽ കൂറുമാറിയവർ രാജി വെക്കണം, തെറ്റു തിരുത്തി ജനങ്ങളോട് മാപ്പു പറയണം ‘ , മറ്റത്തൂര്‍ പഞ്ചായത്തിലെ പ്രസിഡൻ്റിനും വൈസ് പ്രസിഡൻ്റിനും മുന്നറിയിപ്പുമായി ഡിസിസി
Kerala News

10 ദിവസത്തിനുള്ളിൽ കൂറുമാറിയവർ രാജി വെക്കണം, തെറ്റു തിരുത്തി ജനങ്ങളോട് മാപ്പു പറയണം ‘ , മറ്റത്തൂര്‍ പഞ്ചായത്തിലെ പ്രസിഡൻ്റിനും വൈസ് പ്രസിഡൻ്റിനും മുന്നറിയിപ്പുമായി ഡിസിസി

December 29, 2025
1
വീണ്ടും ദേശീയ ഗാനം തെറ്റായി ആലപിച്ച് കോണ്‍ഗ്രസ് നേതാക്കൾ, സംഭവം എകെ ആന്റണിയും വിഎം സുധീരനും ഉള്‍പ്പെടെ മുന്‍നിര നേതാക്കള്‍ പങ്കെടുത്ത പരിപാടിയിൽ
Kerala News

വീണ്ടും ദേശീയ ഗാനം തെറ്റായി ആലപിച്ച് കോണ്‍ഗ്രസ് നേതാക്കൾ, സംഭവം എകെ ആന്റണിയും വിഎം സുധീരനും ഉള്‍പ്പെടെ മുന്‍നിര നേതാക്കള്‍ പങ്കെടുത്ത പരിപാടിയിൽ

December 28, 2025
11
‘ബെം​ഗളൂരുവിലെ വൻകിട കൈയേറ്റക്കാർക്കെതിരെ ബുൾഡോസർ ഇറക്കാൻ കോൺ​ഗ്രസിന് ധൈര്യമുണ്ടോ, എന്തുകൊണ്ട് ഈ കിരാത നടപടിയോട് സോണിയാ​ഗാന്ധി പ്രതികരിക്കുന്നില്ല’? ഇരകളെ സന്ദർശിച്ച് എ എ റഹീം എംപി
Kerala News

‘ബെം​ഗളൂരുവിലെ വൻകിട കൈയേറ്റക്കാർക്കെതിരെ ബുൾഡോസർ ഇറക്കാൻ കോൺ​ഗ്രസിന് ധൈര്യമുണ്ടോ, എന്തുകൊണ്ട് ഈ കിരാത നടപടിയോട് സോണിയാ​ഗാന്ധി പ്രതികരിക്കുന്നില്ല’? ഇരകളെ സന്ദർശിച്ച് എ എ റഹീം എംപി

December 28, 2025
2
Load More
Next Post
Fire Accident | Bignewslive

12 പെട്ടികളിലായി 20 വര്‍ഷക്കാലം സൂക്ഷിച്ചിരുന്ന പോണ്‍ ശേഖരം തീവെച്ച് നശിപ്പിച്ചു; അച്ഛനും അമ്മയ്ക്കും എതിരെ കേസ് കൊടുത്ത് മകന്‍

ദൈവത്തിന് അത്രയേറെ ദേഷ്യമുണ്ട്..! ജനങ്ങളുടെ പരാതി കേള്‍ക്കാത്തതുകൊണ്ടാണ് മനോഹര്‍ പരീക്കറിന് കാന്‍സര്‍ വന്നതെന്ന് കത്തോലിക്കാ വൈദികന്‍

ദൈവത്തിന് അത്രയേറെ ദേഷ്യമുണ്ട്..! ജനങ്ങളുടെ പരാതി കേള്‍ക്കാത്തതുകൊണ്ടാണ് മനോഹര്‍ പരീക്കറിന് കാന്‍സര്‍ വന്നതെന്ന് കത്തോലിക്കാ വൈദികന്‍

മെഹ്ബൂബാ മുഫ്തിയുടെ വാഹന വ്യൂഹത്തിന് നേരെ കല്ലേറ്; ഡ്രൈവര്‍ക്ക് പരിക്ക്

മെഹ്ബൂബാ മുഫ്തിയുടെ വാഹന വ്യൂഹത്തിന് നേരെ കല്ലേറ്; ഡ്രൈവര്‍ക്ക് പരിക്ക്

Discussion about this post

RECOMMENDED NEWS

റിപ്പബ്ലിക് ദിനത്തിൽ രാജ്യത്ത് ഖാലിസ്ഥാൻ-ബംഗ്ലാ ഭീകരാക്രമണത്തിന് പദ്ധതി, 4 സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത

റിപ്പബ്ലിക് ദിനത്തിൽ രാജ്യത്ത് ഖാലിസ്ഥാൻ-ബംഗ്ലാ ഭീകരാക്രമണത്തിന് പദ്ധതി, 4 സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത

11 hours ago
10
‘ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമാണ് മാങ്കൂട്ടത്തിലിനെ പരിചയപ്പെട്ടത്’ ; രാഹുലിന് കുരുക്കായി യുവതിയുടെ നിർണായക മൊഴി

മൂന്നാം ബലാത്സം​ഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി, ജാമ്യമില്ല

16 hours ago
7
ഹരിതകര്‍മസേന അംഗങ്ങൾ ഏല്‍പ്പിച്ച ഒന്നരപ്പവന്‍റെ മോതിരം കാണാതായി; മുൻ നഗരസഭ അധ്യക്ഷനെതിരെ കേസെടുത്തു

ഹരിതകര്‍മസേന അംഗങ്ങൾ ഏല്‍പ്പിച്ച ഒന്നരപ്പവന്‍റെ മോതിരം കാണാതായി; മുൻ നഗരസഭ അധ്യക്ഷനെതിരെ കേസെടുത്തു

17 hours ago
5
ഉന്നാവ് ബലാത്സംഗ കേസ്; കുൽദീപ് സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിന് സ്റ്റേ

ഉന്നാവ് ബലാത്സംഗ കേസ്; കുൽദീപ് സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിന് സ്റ്റേ

3 weeks ago
32

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version