BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Politics

ഇടതുപക്ഷത്തിനെതിരെ രാഹുല്‍ പറയാത്തതിന് പിന്നില്‍ ബുദ്ധിപരമായ രാഷ്ട്രീയ തന്ത്രം

ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് കോട്ടം വരില്ലെന്ന് രാഹുല്‍ ഗാന്ധിയുടെ ഇന്റേണല്‍ സര്‍വ്വേ ടീം വരെ കണ്ടെത്തിയിട്ടുണ്ട്.

Akshaya by Akshaya
April 21, 2019
in Politics
0
ഇടതുപക്ഷത്തിനെതിരെ രാഹുല്‍ പറയാത്തതിന് പിന്നില്‍ ബുദ്ധിപരമായ രാഷ്ട്രീയ തന്ത്രം
102
VIEWS
Share on FacebookShare on Whatsapp

കേരളത്തിലെ സിപിഎമ്മില്‍ രാഹുല്‍ വെച്ചുപുലര്‍ത്തുന്ന വിശ്വാസം തന്നെയാണ് രാഹുലിന്റെ നിലപാടുകള്‍ക്ക് പിന്നിലും. സ്ഥാനമാനങ്ങള്‍ മോഹിച്ച് ഇന്ത്യയിലുടനീളം തന്നോട് ഏറ്റവും അടുത്തു നില്‍ക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ പോലും ബിജെപിയിലേക്ക് പോകുന്ന സാഹചര്യത്തില്‍ ഈ പ്രവണത കാണിക്കാത്ത കൂട്ടര്‍ എന്ന രീതിയിലാണ്, സിപിഎം രാഹുലിന് പ്രതീക്ഷ നല്‍കുന്നത് എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്നുള്ള സൂചന.

READ ALSO

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കില്ല, ആവശ്യം തള്ളി കോണ്‍ഗ്രസ്

രാഹുൽ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു

August 25, 2025
16
‘തരൂരിന്റെ കാര്യം ഞങ്ങള്‍ വിട്ടു, തലസ്ഥാനത്തെ പരിപാടികളില്‍ ശശി തരൂരിനെ പങ്കെടുപ്പിക്കില്ല’: കെ.മുരളീധരന്‍

‘തരൂരിന്റെ കാര്യം ഞങ്ങള്‍ വിട്ടു, തലസ്ഥാനത്തെ പരിപാടികളില്‍ ശശി തരൂരിനെ പങ്കെടുപ്പിക്കില്ല’: കെ.മുരളീധരന്‍

July 21, 2025
9

മതേതരത്വമെന്ന വിഷയത്തില്‍ എല്ലാക്കാലത്തും കണിശമായ നിലപാടെടുക്കുന്ന ഇന്ത്യയിലെ തന്നെ ഏക മതേതര പാര്‍ട്ടി എന്നതിലുപരി വിശ്വസിക്കാന്‍ കൊള്ളാവുന്ന പാര്‍ട്ടിയാണ് സിപിഎം എന്ന് ഇതുവരെയുള്ള രാഷ്ട്രീയ പ്രവര്‍ത്തന പരിചയത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി മനസ്സിലാക്കിയിട്ടുണ്ട് എന്ന് വേണം കരുതാന്‍. അതുതന്നെയാണ് കേരളത്തിലെ സിപിഎമ്മിനെപ്പറ്റി ഒരക്ഷരം പറയില്ല എന്ന രാഹുല്‍ നിലപാടിന് പിന്നിലും.

ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് കോട്ടം വരില്ലെന്ന് രാഹുല്‍ ഗാന്ധിയുടെ ഇന്റേണല്‍ സര്‍വ്വേ ടീം വരെ കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ പല മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുകയെന്നും അവര്‍ കണ്ടെത്തിയിരുന്നു. അതുകൊണ്ടാണ് രാഹുല്‍ വളരെ ബുദ്ധിപൂര്‍വ്വം ഇടതുപക്ഷത്തെ തള്ളിപ്പറയാതിരുന്നത്. അതൊരു തന്ത്രപരമായ രാഷ്ട്രീയ നീക്കമായാണ് രാഷ്ട്രീയ വൃത്തങ്ങള്‍ നോക്കിക്കാണുന്നത്. കോണ്‍ഗ്രസിന് സര്‍ക്കാരുണ്ടാക്കാന്‍ സിപിഎമ്മിനെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യമുണ്ടായാല്‍ അതിനുള്ള വഴി ക്ലിയറാക്കി വെക്കുക എന്ന് സാരം.

ഒന്നാം യുപിഎ യില്‍ പ്രധാനമന്ത്രി സ്ഥാനവും നിരവധി മന്ത്രിസ്ഥാനങ്ങളും ഉള്‍പ്പെടെ വാഗ്ദാനമുണ്ടായിരുന്നിട്ടും മന്ത്രി സഭയില്‍ ചേരാതെ നാലു വര്‍ഷം മതേതര മുന്നണിയെ പിടിച്ചു നിര്‍ത്തിയ സിപിഎമ്മും ഇടതു മുന്നണിയും രാഹുലിന്റെ മനസ്സിലുണ്ട് എന്ന് വേണം മനസ്സിലാക്കാന്‍. അധികാര കസേരക്ക് വേണ്ടിയുള്ള വിലപേശല്‍ മാത്രം മുഖമുദ്രയായ ഡല്‍ഹി രാഷ്ട്രീയത്തില്‍ രാഹുലിന് കണ്ടു പരിചയമുള്ള ഒരു വ്യത്യസ്ത മുഖവും അത് മാത്രമായിരിക്കും.

കേരളത്തില്‍ യുഡിഎഫിന് കഴിഞ്ഞ തവണത്തെ സീറ്റ് കിട്ടാന്‍ സാധ്യത ഇല്ലെന്നു മനസ്സിലാക്കിയാണ് രാഹുല്‍ ഗാന്ധി ,ഇടതു പക്ഷത്തെ തള്ളി പറയാതിരുന്നത് എന്ന് രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെടുന്നുണ്ട്. കെസി വേണുഗോപാല്‍ അടക്കമുള്ളവര്‍ മത്സരിക്കാതെ വിട്ടു നിന്നതും ഇടത് തരംഗം മനസ്സിലാക്കിതന്നെയാണ്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇത്തവണ കൊല്ലത്ത് ബിജെപി നിര്‍ത്തിയത് പോലെ, പേരിനു മാത്രം ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി വേണുഗോപാലിനെ ബിജെപി സഹായിച്ചു എന്ന വിവാദം നില നിന്നിരുന്നു.

44000 വോട്ടുകള്‍ മാത്രമാണ് കഴിഞ്ഞ തവണ എന്‍ഡിഎ സ്ഥാനാര്‍ഥി അവിടെ പിടിച്ചത്. ഏതാണ്ട് ഒരു ലക്ഷത്തിനു മീതെ വോട്ടുള്ള ബിജെപി മുന്നണി സ്ഥാനാര്‍ത്ഥിക്ക് അവിടെ നാല്പതിനാലായിരം വോട്ടുകള്‍ മാത്രം ലഭിച്ചത് അന്നേ ചര്‍ച്ചയായിരുന്നു. രാഹുലിനെ വിശ്വസ്തന്‍ ആയതോടെ ബിജെപി യുമായി അകല്‍ച്ചയായത് കൂടിയാണ് കെ സി യെ ആലപ്പുഴയില്‍ നിന്ന് മാറി നില്‍ക്കാന്‍ പ്രേരിപ്പിച്ചത് എന്നാണു എതിര്‍ ഗ്രൂപ്പില്‍ ഉള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ തന്നെ പറയുന്നത്.

ബിജെപി സ്വന്തം വോട്ട് കൃത്യമായി പിടിച്ചാല്‍ ഇടതുപക്ഷം വളരെ എളുപ്പത്തില്‍ ജയിക്കും എന്ന ഒരു അവസ്ഥയും ഇപ്പോള്‍ കേരളത്തിലുണ്ട്. കോണ്‍ഗ്രസ്സ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി ഇന്നലെയും ഇന്നുമായി വയനാട്ടില്‍ പ്രചാരണം നടത്തുമ്പോഴും ഇടതുപക്ഷത്തിനെതിരെ ഒന്നും പറയാത്തത് കേരളത്തില്‍ നിന്നും യുഡിഎഫിന് അധികം സീറ്റ് ഉണ്ടാവില്ലെന്നും കൂടുതല്‍ സീറ്റ് ലഭിക്കുന്ന ഇടതുപക്ഷത്തെ,സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ കൂടെ നിര്‍ത്തേണ്ടതുണ്ടെന്നും മനസ്സിലാക്കി തന്നെയാണ്.

വയനാട്ടില്‍ രാഹുല്‍ മത്സരിക്കാനെത്തുക വഴി കേരളത്തില്‍ തരംഗമുണ്ടാക്കാന്‍ കഴിയുമെന്നത് യുഡിഎഫിന്റെ വെറും തോന്നല്‍ മാത്രമായിരുന്നു എന്നും ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. വയനാട്ടില്‍ രാഹുല്‍ ഇഫക്ട് ഉണ്ടെങ്കിലും മറ്റ് മണ്ഡലങ്ങളില്‍ രാഹുല്‍ തരംഗമില്ല എന്നാണ് ഈ ഘട്ടത്തില്‍ ഭൂരിഭാഗം തെരഞ്ഞെടുപ്പ് സര്‍വേകളും പറയുന്നത്.

Tags: cpmrahul gandhiudf

Related Posts

യുഡിഎഫ് 100 സീറ്റ് നേടി അധികാരത്തിലേറുമെന്ന് പ്രഖ്യാപനം, വിഡി സതീശൻ ‘പുതുയുഗ യാത്ര’ക്ക് തുടക്കം
Kerala News

യുഡിഎഫ് 100 സീറ്റ് നേടി അധികാരത്തിലേറുമെന്ന് പ്രഖ്യാപനം, വിഡി സതീശൻ ‘പുതുയുഗ യാത്ര’ക്ക് തുടക്കം

February 6, 2026
4
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടി, കോൺഗ്രസിൽ നിന്നും പുറത്താക്കി
Kerala News

രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്തു നിന്നും അയോഗ്യനാക്കില്ല, തെറ്റായ കീഴ് വഴക്കമെന്ന് യുഡിഎഫ്

February 3, 2026
4
എല്ലാ തെരഞ്ഞെടുപ്പ് കാലത്തും ഇത്തരം നീക്കം ഉണ്ടാവും, ഇത് ഇഡിയുടെ രാഷ്ട്രീയ കളി, മസാല ബോണ്ട് ഇടപാടിലെ ഇഡി നോട്ടീസിൽ പ്രതികരിച്ച്  എംവി ഗോവിന്ദൻ
Kerala News

ആര് കൊണ്ടുവന്നാലും അംഗീകരിക്കും, അതിവേഗ റെയില്‍പാതയെന്ന സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയെന്നു എം വി ഗോവിന്ദന്‍

January 30, 2026
2
‘ബിജെപിയുടെ ക്രൈസ്തവ സ്‌നേഹം അഭിനയം’; വിഎച്ച്പി പ്രവര്‍ത്തകര്‍ സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി സന്ദീപ് വാര്യര്‍
Kerala News

‘ വരാനിരിക്കുന്നത് യുഡിഎഫിന്റെ കൊടുങ്കാറ്റ്, അതോടെ പിണറായി ഭരണത്തിന് അന്ത്യം കുറിക്കും’ : സന്ദീപ് വാര്യര്‍

January 30, 2026
5
എല്ലാവർക്കും സന്തോഷം, വിഎസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍ നൽകിയതിനെ സ്വാഗതം ചെയ്ത് സിപിഎം
Kerala News

എല്ലാവർക്കും സന്തോഷം, വിഎസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍ നൽകിയതിനെ സ്വാഗതം ചെയ്ത് സിപിഎം

January 26, 2026
3
rahul gandhi| bignewslive
Kerala News

തദ്ദേശതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയത് ചരിത്രവിജയം, നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി

January 19, 2026
7
Load More
Next Post
മുഴുവന്‍ വോട്ടും നോട്ടയ്ക്ക് ചെയ്ത ഒരു ഗ്രാമം നേടിയത് എന്ത്? നിലപാട് വ്യക്തമാക്കി ചിറ്റൂര്‍

മുഴുവന്‍ വോട്ടും നോട്ടയ്ക്ക് ചെയ്ത ഒരു ഗ്രാമം നേടിയത് എന്ത്? നിലപാട് വ്യക്തമാക്കി ചിറ്റൂര്‍

അവസാന നിമിഷങ്ങളില്‍ പത്തനംതിട്ടയിലെ മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മില്‍

അവസാന നിമിഷങ്ങളില്‍ പത്തനംതിട്ടയിലെ മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മില്‍

ദയവ് ചെയ്ത് ഇനിയും ഉപദ്രവിക്കരുത്!  ‘ആ വീഡിയോയിലെ പെണ്‍കുട്ടി ഞാനല്ല’ : ആത്മഹത്യയ്ക്ക് ഒരുങ്ങി; കണ്ണീരോടെ എം 80 മൂസ ഫെയിം അഞ്ജു

ദയവ് ചെയ്ത് ഇനിയും ഉപദ്രവിക്കരുത്! 'ആ വീഡിയോയിലെ പെണ്‍കുട്ടി ഞാനല്ല' : ആത്മഹത്യയ്ക്ക് ഒരുങ്ങി; കണ്ണീരോടെ എം 80 മൂസ ഫെയിം അഞ്ജു

Discussion about this post

RECOMMENDED NEWS

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

2 hours ago
8
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

24 hours ago
8
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ മരണത്തിലേക്ക് നയിച്ചത് ആൺസുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; യുവാവിന്‍റെ മൊഴി എടുത്തേക്കും

10 hours ago
7
മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

10 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version