BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, June 10, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

‘ചൗക്കിദാര്‍ ചോര്‍ ഹേ’ പരാമര്‍ശം; മാപ്പ് പറഞ്ഞത് സുപ്രീംകോടതിയോട്, ബിജെപിയോടോ മോഡിയോടോ അല്ലെന്ന് രാഹുല്‍ ഗാന്ധി

കാവല്‍ക്കാരന്‍ കള്ളനാണ് എന്നത് സത്യമാണെന്നും മോഡിക്കെതിരെയുള്ള ഈ മുദ്രാവാക്യം ഇനിയും ഉയര്‍ത്തുമെന്നും രാഹുല്‍ വ്യക്തമാക്കി.

Soumya by Soumya
May 4, 2019
in India, Politics
0
‘ചൗക്കിദാര്‍ ചോര്‍ ഹേ’ പരാമര്‍ശം; മാപ്പ് പറഞ്ഞത് സുപ്രീംകോടതിയോട്, ബിജെപിയോടോ മോഡിയോടോ അല്ലെന്ന് രാഹുല്‍ ഗാന്ധി
119
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: ചൗക്കിദാര്‍ ചോര്‍ ഹേ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞത് സുപ്രീംകോടതിയോടാണെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മാപ്പ് പറഞ്ഞത് മോഡിയോടോ ബിജെപിയോടോ അല്ലെന്ന് രാഹുല്‍ പറയുന്നു. റാഫേല്‍ ഇടപാടിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ‘ചൗക്കിദാര്‍ ചോര്‍ ഹേ’ എന്ന് വിശേഷിപ്പിച്ചത്. സംഭവത്തില്‍ സുപ്രീംകോടതിയില്‍ മാപ്പും പറഞ്ഞിരുന്നു.

READ ALSO

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധനവ്,  ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 292 പേര്‍ക്ക്

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികള്‍ കേരളത്തില്‍, ജാഗ്രത

June 8, 2025
4
സിക്കിമിലെ മണ്ണിടിച്ചിൽ, കാണാതായ സൈനികൻ്റെ മൃതദേഹം കണ്ടെത്തി

സിക്കിമിലെ മണ്ണിടിച്ചിൽ, കാണാതായ സൈനികൻ്റെ മൃതദേഹം കണ്ടെത്തി

June 8, 2025
3

കാവല്‍ക്കാരന്‍ കള്ളനാണ് എന്നത് സത്യമാണെന്നും മോഡിക്കെതിരെയുള്ള ഈ മുദ്രാവാക്യം ഇനിയും ഉയര്‍ത്തുമെന്നും രാഹുല്‍ വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. സുപ്രീംകോടതിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തിനാണ് മാപ്പ് പറഞ്ഞത്. അല്ലാതെ ബിജെപിയോടോ മോഡിയോടോ അല്ലെന്ന് രാഹുല്‍ തുറന്നടിച്ചു.

മോഡിക്ക് രാജ്യത്തെ കുറിച്ചു പദ്ധതികളില്ല. തൊഴില്‍ ഇല്ലായ്മയാണ് രാജ്യത്തെ പ്രധാന വിഷയം എന്നാല്‍ അതേക്കുറിച്ചു മോഡിക്ക് ഒന്നും പറയാനില്ല. സൈന്യം നരേന്ദ്ര മോഡിയുടെ സ്വകാര്യ സ്വത്തല്ലെന്നും രാഹുല്‍ തുറന്നടിച്ചു. യുപിഎ കാലത്ത് മിന്നലാക്രമണം നടത്തിയത് കോണ്‍ഗ്രസ് അല്ല, സൈന്യമാണെന്നും രാഹുല്‍ വിശദമാക്കി. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക രാജ്യത്തെ തകര്‍ന്നു നില്‍ക്കുന്നവര്‍ക്ക് വേണ്ടിയാണെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Tags: letter to Rahul Gandhirahul gandhi as prime ministerRahul Gandhi hurries to his rescue

Related Posts

rahul-gandhi
Kerala News

മൂന്ന് ദിവസത്തെ സന്ദര്‍ശനം; നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ആദ്യമായി രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും

August 16, 2021
21
വയനാട്ടിലെ ആദിവാസി കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി
Kerala News

വയനാട്ടിലെ ആദിവാസി കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി

June 2, 2020
18
മാന്ത്രിക വ്യായാമ മുറകള്‍ ആവര്‍ത്തിക്കൂ, സമ്പദ് വ്യവസ്ഥയില്‍ ചലനം സൃഷ്ടിച്ചാലോ; ബജറ്റ് അവതരണത്തിനു പിന്നാലെ മോഡിയെ പരിഹസിച്ച് രാഹുല്‍
India

മാന്ത്രിക വ്യായാമ മുറകള്‍ ആവര്‍ത്തിക്കൂ, സമ്പദ് വ്യവസ്ഥയില്‍ ചലനം സൃഷ്ടിച്ചാലോ; ബജറ്റ് അവതരണത്തിനു പിന്നാലെ മോഡിയെ പരിഹസിച്ച് രാഹുല്‍

February 3, 2020
10
ദേശീയ ആദിവാസി നൃത്ത മഹോത്സവം; വേദിയില്‍ കലാകാരന്മാര്‍ക്കൊപ്പം ചുവടുവെച്ച് രാഹുല്‍ ഗാന്ധി, വീഡിയോ
India

ദേശീയ ആദിവാസി നൃത്ത മഹോത്സവം; വേദിയില്‍ കലാകാരന്മാര്‍ക്കൊപ്പം ചുവടുവെച്ച് രാഹുല്‍ ഗാന്ധി, വീഡിയോ

December 27, 2019
40
രാജ്യം നിർമ്മിക്കുന്നത് ജനങ്ങളാണ്; മണ്ണിന്റെ കണക്കല്ല; കാശ്മീരിനെ വലിച്ചുകീറലല്ല ഐക്യം; വിഷയത്തിൽ 24 മണിക്കൂർ കഴിഞ്ഞ് പ്രതികരിച്ച് രാഹുൽ ഗാന്ധി
India

റേപ് ഇൻ ഇന്ത്യ പരാമർശം; ബിജെപി വെറുതെ വിവാദമാക്കേണ്ട മാപ്പ് പറയില്ല; മോഡിയുടെ ഡൽഹി റേപ്പിന്റെ തലസ്ഥാനമെന്ന പ്രസംഗം ഓർമ്മിപ്പിച്ച് രാഹുൽ

December 13, 2019
16
രാഹുല്‍ ഗാന്ധി വയനാട്ടിലേയ്ക്ക് 50 ടണ്‍ അരി എത്തിച്ചുവെന്നത് വ്യാജപ്രചരണം; തെക്കന്‍ കയറ്റി വിട്ട സാധനങ്ങള്‍ തങ്ങളുടേതാക്കി മാറ്റി കോണ്‍ഗ്രസ് നടത്തിയ അടവെന്ന് ആരോപണം
Kerala News

രാഹുല്‍ ഗാന്ധി വയനാട്ടിലേയ്ക്ക് 50 ടണ്‍ അരി എത്തിച്ചുവെന്നത് വ്യാജപ്രചരണം; തെക്കന്‍ കയറ്റി വിട്ട സാധനങ്ങള്‍ തങ്ങളുടേതാക്കി മാറ്റി കോണ്‍ഗ്രസ് നടത്തിയ അടവെന്ന് ആരോപണം

August 16, 2019
1.2k
Load More
Next Post
ഫോനിയെ കുറിച്ച് കൃത്യസമയത്തുള്ള ജാഗ്രതാ നിര്‍ദേശം; കാലാവസ്ഥാ നിരീക്ഷണ വകുപ്പിനെ അഭിനന്ദിച്ച് ഐക്യരാഷ്ട്രസഭ

ഫോനിയെ കുറിച്ച് കൃത്യസമയത്തുള്ള ജാഗ്രതാ നിര്‍ദേശം; കാലാവസ്ഥാ നിരീക്ഷണ വകുപ്പിനെ അഭിനന്ദിച്ച് ഐക്യരാഷ്ട്രസഭ

കള്ളവോട്ടിനെതിരായ നടപടികളില്‍ വിട്ടുവീഴ്ചയില്ല; സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ടിക്കാറാം മീണ

കള്ളവോട്ട് ചെയ്തവരെ വെറുതെ വിടില്ല; പഴുതടച്ച റിപ്പോര്‍ട്ടുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൈവശമുള്ളത്, വേണ്ടിവന്നാല്‍ സുപ്രീംകോടതി വരെ പോകും; ടിക്കാറാം മീണ

ഇപ്പോഴെങ്കിലും മനസ്സിലായോ അമേരിക്ക വന്ന് നമ്മുടെ പറമ്പിലെ വാഴയും വെട്ടുമെന്ന്?

ഇപ്പോഴെങ്കിലും മനസ്സിലായോ അമേരിക്ക വന്ന് നമ്മുടെ പറമ്പിലെ വാഴയും വെട്ടുമെന്ന്?

Discussion about this post

RECOMMENDED NEWS

ചരക്ക് കപ്പല്‍ അപകടം: ശ്വസിച്ചാല്‍ അതീവ അപകടകരം, കപ്പലില്‍ പലരാജ്യങ്ങളും നിരോധിച്ച വിഷവസ്തുക്കള്‍വരെ

ചരക്ക് കപ്പല്‍ അപകടം: ശ്വസിച്ചാല്‍ അതീവ അപകടകരം, കപ്പലില്‍ പലരാജ്യങ്ങളും നിരോധിച്ച വിഷവസ്തുക്കള്‍വരെ

12 hours ago
5
ചൂരൽമലയോട് ചേർന്നുള്ള മലയിൽ മണ്ണിടിച്ചിൽ, ജനവാസമില്ലെന്ന് അധികൃതർ

ചൂരൽമലയോട് ചേർന്നുള്ള മലയിൽ മണ്ണിടിച്ചിൽ, ജനവാസമില്ലെന്ന് അധികൃതർ

19 hours ago
5
ഭക്ഷണം തയ്യാറാകാന്‍ അല്‍പം വൈകുമെന്ന് പറഞ്ഞു; പേരാമ്പ്രയില്‍ ഹോട്ടലുടമയ്ക്ക് മര്‍ദ്ദനം

ഭക്ഷണം തയ്യാറാകാന്‍ അല്‍പം വൈകുമെന്ന് പറഞ്ഞു; പേരാമ്പ്രയില്‍ ഹോട്ടലുടമയ്ക്ക് മര്‍ദ്ദനം

10 hours ago
5
കരമനയാറ്റിൽ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം, മുഖം അഴുകിയ നിലയിൽ

കരമനയാറ്റിൽ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം, മുഖം അഴുകിയ നിലയിൽ

20 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version