BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, May 18, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

റിവ്യു ഹര്‍ജ്ജി കൊടുക്കുന്നവര്‍ ഡല്‍ഹിയിലേക്ക് പോകുക. ശബരിമലയില്‍ പോകേണ്ടവര്‍ ശബരിമലയില്‍ പോകുക. പോകാത്തവര്‍ പോകേണ്ട കാര്യമില്ല. കേരളത്തെ അശാന്തിപ്പെടുത്താതിരിക്കുക; ജി സുധാകരന്‍

ശബരിമല സ്ത്രീ പ്രവേശനം ആരെയും നിര്‍ബന്ധിച്ച് കയറ്റുന്നില്ല. മനസാക്ഷിയനുസരിച്ച് കയറുകയോ കയറാതെയിരിക്കുകയോ ചെയ്യാം. സുപ്രീംകോടതി വിധി അത്രമാത്രമാണ്

Asraya by Asraya
October 9, 2018
in Kerala News
0
റിവ്യു ഹര്‍ജ്ജി കൊടുക്കുന്നവര്‍ ഡല്‍ഹിയിലേക്ക് പോകുക. ശബരിമലയില്‍ പോകേണ്ടവര്‍ ശബരിമലയില്‍ പോകുക. പോകാത്തവര്‍ പോകേണ്ട കാര്യമില്ല. കേരളത്തെ അശാന്തിപ്പെടുത്താതിരിക്കുക; ജി സുധാകരന്‍
139
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് റിവ്യു ഹര്‍ജി കൊടുക്കുന്നവര്‍ ഡല്‍ഹിയിലേക്ക് പോകുക, ശബരിമലയില്‍ പോകേണ്ടവര്‍ ശബരിമലയില്‍ പോകുക, പോകേണ്ടാത്തവര്‍ പോകേണ്ട കാര്യമില്ലയെന്നും കേരളത്തെ അശാന്തിപ്പെടുത്താതിരിക്കുകയെന്നും മന്ത്രി ജി സുധാകരന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം പങ്കുവെച്ചത്.

READ ALSO

കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി, പിന്നിൽ കുഴൽപ്പണ  ഇടപാടുമായി ബന്ധപ്പെട്ട തർക്കമെന്ന് മാതാവ്

കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി, പിന്നിൽ കുഴൽപ്പണ ഇടപാടുമായി ബന്ധപ്പെട്ട തർക്കമെന്ന് മാതാവ്

May 17, 2025
3
ഗർഭിണിയായ ഭാര്യക്ക് മുന്നിൽ കഴുത്തിൽ കയർ കുരുങ്ങി, 31കാരൻ മരിച്ചു

ഗർഭിണിയായ ഭാര്യക്ക് മുന്നിൽ കഴുത്തിൽ കയർ കുരുങ്ങി, 31കാരൻ മരിച്ചു

May 17, 2025
6

ശബരിമല സ്ത്രീപ്രവേശനം ആരെയും നിര്‍ബന്ധിച്ച് കയറ്റുന്നില്ല. മനസാക്ഷിയനുസരിച്ച് കയറുകയോ കയറാതെയിരിക്കുകയോ ചെയ്യാം. സുപ്രീംകോടതി വിധി അത്രമാത്രമാണ്. ഭരണഘടനയിലെ സ്ത്രീപുരുഷ സമത്വമാണ് ഈ വിധിയിലൂടെ വന്നിരിക്കുന്നത്. അത് ലോകത്ത് എല്ലാ പരിഷ്‌കൃത രാജ്യങ്ങളും അംഗീകരിച്ചിട്ടുള്ളതാണെന്ന് സുധാകരന്‍ പറഞ്ഞു.

അതോടൊപ്പം ക്ഷേത്രപ്രവേശന വിളംബരം വരുന്നത് വരെ 85% ഹിന്ദുകള്‍ക്കും ക്ഷേത്രത്തില്‍ കയറാന്‍ പാടില്ലായിരുന്നു. ഇപ്പോള്‍ എല്ലാ ഹിന്ദുകള്‍ക്കും കയറാം. കയറ്റാതിരിക്കുന്നത് ശരിയല്ലെന്ന വാദത്തില്‍ വിശ്വസിക്കുന്നവര്‍ ധാരാളമുണ്ട്. പ്രായവ്യത്യാസം ഇല്ലാതെ സ്ത്രീകള്‍ കയറുന്നതിനെ എതിര്‍ക്കുന്ന കുറച്ച് പേരുണ്ട്. അംഗീകരിക്കുന്നവരുമുണ്ട്. പക്ഷേ അവര്‍ ശബ്ദം ഉണ്ടാക്കുന്നില്ല. തെരുവില്‍ സമരം ചെയ്യേണ്ട കാര്യമില്ല. വിശ്വാസത്തിന്റെ പ്രശ്‌നമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഫ്യൂഡല്‍ പ്രമാണിത്തം കേരളത്തെ നിയന്ത്രിക്കാമെന്ന് വ്യാമോഹിക്കുകയാണ്. ഫ്യൂഡലിസത്തിന്റെ അവസാന വിഷപ്പല്ലുകളും പറിക്കേണ്ടതായിട്ടുണ്ടെന്ന് പറഞ്ഞ മന്ത്രി അതൊരു സമ്പത്ത് വ്യവസ്ഥ മാത്രമല്ല. ഫ്യൂഡലിസം പ്രതിരോധകരമായ ഒരു സംസ്‌കാരവും, ആചാരവും, പിന്തിരിപ്പന്‍ വിശ്വാസവുമാണ്. അതിനെതിരായിട്ടാണ് നവോത്ഥാനമുണ്ടായത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇഎംഎസ് പൂണൂല്‍ പൊട്ടിച്ചെറിഞ്ഞു, ശ്രീനാരായണഗുരു ഈഴവ ശിവനെ പ്രതിഷ്ഠിച്ചു, അയ്യങ്കാളി പട്ടികജാതികാര്‍ക്ക് പ്രത്യേക സ്‌കൂള്‍ സ്ഥാപിച്ചു, പി കൃഷ്ണപിള്ള ഗുരുവായൂര്‍ അമ്പലത്തില്‍ അവര്‍ണ്ണര്‍ക്ക് വേണ്ടി മണിയടിച്ചു സമരം ചെയ്തു, എ കെ ഗോപാലന്‍ വൈക്കം സത്യാഗ്രഹത്തിന് മുമ്പില്‍ അവര്‍ണര്‍ക്ക് വേണ്ടി സത്യാഗ്രഹം കിടന്നു. ഇതെല്ലാം നവോത്ഥാനത്തിന്റെ ഭാഗമായി നടന്ന സമരങ്ങളാണ്. ഇവിടെല്ലാം അന്ധവിശ്വാസങ്ങള്‍ തൂത്തെറിയപ്പെട്ടിട്ടുണ്ട്.

അങ്ങനെയുള്ള കേരളത്തില്‍ പ്രായവ്യത്യാസം ഇല്ലാതെ ഏവര്‍ക്കും കയറാം എന്ന് സുപ്രീംകോടതി പറഞ്ഞപ്പോള്‍ അതിനെതിരെ സമരം ചെയ്യുന്നത് ന്യായീകരിക്കുന്നതല്ല എന്ന് സുധാകരന്‍ പറഞ്ഞു. വിധിയെ എതിര്‍ക്കാം, പക്ഷേ സമരം ചെയ്യാന്‍ പാടില്ല. വിധിയെ അനുകൂലിച്ചും സമരത്തിന്റെ ആവശ്യമില്ല. അതുകൊണ്ട് സമരം അസംബന്ധവും പ്രതിരോപകരവുമാണ്. ചെറിയൊരു വിഭാഗം ജനങ്ങളെ അതില്‍ പങ്കെടുക്കുന്നുള്ളു. അതുകൊണ്ട് ഇത്തരം അസംബന്ധ നാടകങ്ങള്‍ക്ക് നമുക്ക് തിരശീലയിടാമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജി സുധാകരന്റെ ഫേസ്ബുക്കിന്റെ പൂര്‍ണരൂപം

‘ശബരിമല സ്ത്രീ പ്രവേശനം ആരെയും നിര്‍ബന്ധിച്ച് കയറ്റുന്നില്ല. മനസാക്ഷിയനുസരിച്ച് കയറുകയോ കയറാതെയിരിക്കുകയോ ചെയ്യാം. സുപ്രീംകോടതി വിധി അത്രമാത്രമാണ്. ഭരണഘടനയിലെ സ്ത്രീ പുരുഷ സമത്വമാണ് ഈ വിധിയിലൂടെ വന്നിരിക്കുന്നത്. അത് ലോകത്ത് എല്ലാ പരിഷ്‌കൃത രാജ്യങ്ങളും അംഗീകരിച്ചിട്ടുള്ളതാണ്.

ക്ഷേത്ര പ്രവേശന വിളംബരം വരുന്നത് വരെ 85% ഹിന്ദുകള്‍ക്കും ക്ഷേത്രത്തില്‍ കയറാന്‍ പാടില്ലായിരുന്നു. ഇപ്പോള്‍ എല്ലാ ഹിന്ദുകള്‍ക്കും കയറാം. കയറ്റാതിരിക്കുന്നത് ശരിയല്ലെന്ന വാദത്തില്‍ വിശ്വസിക്കുന്നവര്‍ ധാരാളം ഉണ്ട്. പ്രായവ്യത്യാസം ഇല്ലാതെ സ്ത്രീകള്‍ കയറുന്നതിനെ എതിര്‍ക്കുന്ന കുറച്ച് പേരുണ്ട്. അംഗീകരിക്കുന്നവരുമുണ്ട്. പക്ഷേ അവര്‍ ശബ്ദം ഉണ്ടാക്കുന്നില്ല. തെരുവില്‍ സമരം ചെയ്യേണ്ട കാര്യമില്ല. വിശ്വാസത്തിന്റെ പ്രശ്‌നമാണ്.

ഫ്യൂഡല്‍ പ്രമാണിത്വം കേരളത്തെ നിയന്ത്രിക്കാമെന്ന് വ്യാമോഹിക്കുകയാണ്. ഫ്യൂഡലിസത്തിന്റെ അവസാന വിഷപ്പല്ലുകളും പറിക്കേണ്ടതായിട്ടുണ്ട്. അതൊരു സമ്പത്ത് വ്യവസ്ഥ മാത്രമല്ല. ഫ്യൂഡലിസം പ്രതിരോധകരമായ ഒരു സംസ്‌കാരവും, ആചാരവും, പിന്തിരിപ്പന്‍ വിശ്വാസവുമാണ്. അതിനെതിരായിട്ടാണ് നവോത്ഥാനമുണ്ടായത്. ഇ.എം.എസ് പൂണൂല്‍ പൊട്ടിച്ചെറിഞ്ഞു, ശ്രീനാരായണഗുരു ഈഴവ ശിവനെ പ്രതിഷ്ഠിച്ചു, അയ്യങ്കാളി പട്ടിക ജാതികാര്‍ക്ക് പ്രത്യേക സ്‌കൂള്‍ സ്ഥാപിച്ചു, പി.കൃഷ്ണപിള്ള ഗുരുവായൂര്‍ അമ്പലത്തില്‍ അവര്‍ണ്ണര്‍ക്ക് വേണ്ടി മണിയടിച്ചു സമരം ചെയ്തു, എ.കെ.ഗോപാലന്‍ വൈക്കം സത്യാഗ്രഹത്തിന് മുമ്പില്‍ അവര്‍ണ്ണര്‍ക്ക് വേണ്ടി സത്യാഗ്രഹം കിടന്നു. ഇതെല്ലാം നവോധാനത്തിന്റെ ഭാഗമായി നടന്ന സമരങ്ങളാണ്. ഇവിടെല്ലാം അന്ധവിശ്വാസങ്ങള്‍ തൂത്തെറിയപ്പെട്ടു.

അങ്ങനെയുള്ള കേരളത്തില്‍ പ്രായവ്യത്യാസം ഇല്ലാതെ ഏവര്‍ക്കും കയറാം എന്ന് സുപ്രീംകോടതി പറഞ്ഞപ്പോള്‍ അതിനെതിരെ സമരം ചെയ്യുന്നത് ന്യായീകരിക്കുന്നതല്ല. വിധിയെ എതിര്‍ക്കാം, പക്ഷേ സമരം ചെയ്യാന്‍ പാടില്ല. വിധിയെ അനുകൂലിച്ചും സമരത്തിന്റെ ആവശ്യമില്ല. അതുകൊണ്ട് സമരം അസംബന്ധവും പ്രതിരോപകരവുമാണ്. ചെറിയൊരു വിഭാഗം ജനങ്ങളെ അതില്‍ പങ്കെടുക്കുന്നുള്ളു. അതുകൊണ്ട് ഇത്തരം അസംബന്ധ നാടകങ്ങള്‍ക്ക് നമുക്ക് തിരശീലയിടാം.

രാജകുടുംബാംഗം പറഞ്ഞു, രാഞ്ജിപറഞ്ഞു എന്നൊക്കെ വാര്‍ത്ത വരുന്നുണ്ട്. ഇപ്പോള്‍ രാജവാഴ്ചയില്ല, രാജാവുമില്ല, രാജ്ഞിയുമില്ല. മുന്‍ രാജകുടുംബാംഗം എന്ന് പറയുന്നത് ശരിയാണ്. പുറംതള്ളപ്പെട്ട വ്യവസ്ഥയെ എഴുന്നള്ളിച്ചുകൊണ്ട് വരരുത്. പുറന്തള്ളപ്പെട്ട വ്യവസ്ഥ കോടാനുകോടി ജനങ്ങളെ മര്‍ദ്ദിച്ച് ഒതുക്കിയതാണ്. ചവിട്ടി അരച്ചതാണ്. പട്ടികജാതിക്കാരെ തെണ്ടാളന്മാരായി വലിച്ചെറിഞ്ഞതാണ്. 85% ഹിന്ദുക്കളെയും ക്ഷേത്രങ്ങളില്‍ കയറ്റാത്തവരാണ്. പൊതുനിരത്തില്‍ അവര്‍ സ്ത്രീകളെ അപമാനിച്ചവരാണ്. എല്ലാ സമ്പത്തും കൈയടക്കി വെച്ചവരാണ്. അതിന്റെ അവശിഷ്ടങ്ങളാണ് അവര്‍ ഇപ്പോള്‍ അനുഭവിക്കുന്നത്. അവര്‍ അഹങ്കരിക്കരുത് അവര്‍ പ്രതിവിപ്ലവത്തില്‍ നിന്ന് മുന്നോട്ട് വന്നാല്‍ ജനങ്ങള്‍ അത് അംഗീകരിക്കില്ല. ഇതില്‍ ആരും ഭയപ്പെടുകയോ വെപ്രാളപ്പെടുകയോ ചെയ്യേണ്ടകാര്യമില്ല.

ചരിത്രം അതിന്റെ ശരിയായ വഴിയിലൂടെ തന്നെ സഞ്ചരിച്ച് കൊള്ളും. എല്ലാവരും ചരിത്രം സമ്മാനിച്ചത് ഏറ്റുവാങ്ങി കൊണ്ട് അവനവനുയോജിക്കുന്നത് പോലെ ജീവിക്കുന്നതാണ് നല്ലത്. രാജ്യത്തെ പുരോഗമന ചിന്താഗതികളില്‍ ഇടംകോലിടരുത്. കോടതിവിധിയില്‍ എതിര്‍പ്പ് ഉള്ളവര്‍ റിവ്യു പെറ്റിഷനുമായി പോകണം. അല്ലെങ്കില്‍ മിണ്ടാതിരിക്കണം. എല്ലാ കോടതി വിധികളും എല്ലാവരും അംഗീകരിച്ചിട്ടില്ല. പക്ഷേ കോടതി വിധിക്കെതിരെ സമരം ചെയ്യുന്നത് സാധാരണയല്ല. ഭരണഘടനയേയും വ്യവസ്ഥയെയും അംഗീകരിക്കാത്തവരാണ് സമരത്തിന് പോയിരിക്കുന്നത്.

കേരളത്തിന്റെ ജനസംഖ്യയില്‍ 55 ശതമാനം ഹിന്ദുക്കളും 45 ശതമാനം ക്രിസ്ത്യന്‍, മുസ്ലിം ന്യൂനപക്ഷങ്ങളുമാണ്. എല്ലാവരും നല്ലത് പോലെ ഓര്‍ക്കണം. 55 ശതമാനം ഹിന്ദുക്കളില്‍ ഭൂരിപക്ഷം പേരും വോട്ട് ചെയ്യുന്നത് ഇടതുപക്ഷത്തിനാണ്. ഇടതുപക്ഷത്തെ അവിശ്വാസികളെന്ന് പറഞ്ഞ് നടക്കുന്നവര്‍ ഒരു കാര്യം ഓര്‍ക്കുക ശബരിമലയടങ്ങുന്ന റാന്നിയിലും, അമ്പലപ്പുഴ ക്ഷേത്രം അടങ്ങുന്ന അമ്പലപ്പുഴയിലും, ഗുരുവായൂര്‍ ക്ഷേത്രം അടങ്ങുന്ന ഗുരുവായൂരിലും, തലശ്ശേരി ജഗനാഥ ക്ഷേത്രമടങ്ങുന്ന തലശ്ശേരിയിലും, ആലപ്പുഴ മുല്ലയ്ക്കല്‍ ക്ഷേത്രം അടങ്ങുന്ന ആലപ്പുഴ മണ്ഡലത്തിലും, വടക്കുംനാഥ ക്ഷേത്രമടങ്ങുന്ന തൃശ്ശൂര്‍ മണ്ഡലത്തിലും ജയിച്ചത് കമ്മ്യൂണിസ്റ്റ്കാരാണ്. ഇങ്ങനെ ഒരുപാട് ഉദാഹരണങ്ങള്‍ ഇനിയും പറയാനുണ്ട്. അതുകൊണ്ട് വിശ്വാസികളും, മതവിശ്വാസികളും, അല്ലാത്തവരും എല്ലാം ഒരുപോലെ ഒറ്റക്കെട്ടായി നിന്നാണ് നാം മുന്നോട്ട് പോകുന്നത്. വിശ്വാസം വ്യക്തിപരമായ കാര്യമാണ്. സാമൂഹ്യമായിട്ടുള്ള ഒരു തീരുമാനമല്ല.

അതുകൊണ്ട് ശബരിമലയില്‍ പോകണോ പോകണ്ടായോ എന്ന് ഏത് സ്ത്രിക്കും തീരുമാനിക്കാം. അത് അവരുടെ ഇഷ്ടമാണ്. അത് അവര്‍ക്ക് വിട്ട് കൊടുക്കുക. സ്വന്തം വീട്ടിലെ സ്ത്രികളോട് പോലും ശബരിമലയില്‍ പോകണമോ വേണ്ടായോ എന്ന് പറയാന്‍ ആ വീട്ടിലെ പുരുഷന് അധികാരമില്ല. അങ്ങനെ ഉണ്ടെന്ന് അവകാശപ്പെടുന്നത് പുഷ്ടമാണ്. അത് അവര്‍ക്ക് വിട്ട് കൊടുക്കുക. സ്വന്തം വീട്ടിലെ സ്ത്രികളോട് പോലും ശബരിമലയില്‍ പോകണമോ വേണ്ടായോ എന്ന് പറയാന്‍ ആ വീട്ടിലെ പുരുഷന് അധികാരമില്ല. അങ്ങനെ ഉണ്ടെന്ന് അവകാശപ്പെടുന്നത് പുരുഷാധിപത്യവും ഫ്യൂഡല്‍ മനോഭാവവുമാണ്. സ്ത്രീ തീരുമാനം എടുക്കാന്‍ സ്വതന്ത്രയാണ്. സ്വാതന്ത്രമാണ് ജീവിതത്തിന്റെ അടിസ്ഥാനം. ഇതാണ് ‘സ്വാതന്ത്ര്യം തന്നെയമൃതം പാരതന്ത്ര്യം മനുഷ്യന് മൃതിയേക്കാള്‍ ഭയാനകം’ എന്ന് കുമാരനാശാന്‍ പറയുന്നത്. അതുകൊണ്ട് തെരുവിലെ പ്രക്ഷോഭണം അവസാനിപ്പിക്കണം.

റിവ്യു ഹര്‍ജ്ജി കൊടുക്കുന്നവര്‍ ഡല്‍ഹിയിലേക്ക് പോകുക. ശബരിമലയില്‍ പോകേണ്ടവര്‍ ശബരിമലയില്‍ പോകുക. പോകാത്തവര്‍ പോകേണ്ട കാര്യമില്ല. കേരളത്തെ അശാന്തിപ്പെടുത്താതിരിക്കുക. കേരളത്തെ ആര്‍ക്കും വിലക്കെടുക്കാന്‍ സാധ്യമല്ല. സ്വാതന്ത്ര്യവും യുക്തിബോധവും വിജയിക്കും. അത് ശാസ്ത്രത്തിന്റെ തീരുമാനമാണ്. അതുകൊണ്ട് ഭയപ്പെടുന്നവര്‍ ഭീരുക്കളും പുരോഗമനപരമായി ചിന്തിക്കാന്‍ കഴിയാത്തവരുമാണ്. മറ്റുള്ളവരെ നിര്‍ബന്ധിക്കാനും പ്രേരിപ്പിക്കാനും വിശ്വാസവും അവിശ്വാസവും അടിച്ചേല്‍പ്പിക്കാന്‍ പാടില്ല. മനസാക്ഷിക്ക് അനുസരിച്ച് തീരുമാനിക്കാം. സ്ത്രികള്‍ക്ക് അതിന് കഴിവുണ്ട്.’രുഷാധിപത്യവും ഫ്യൂഡല്‍ മനോഭാവവുമാണ്. സ്ത്രീ തീരുമാനം എടുക്കാന്‍ സ്വതന്ത്രയാണ്. സ്വാതന്ത്രമാണ് ജീവിതത്തിന്റെ അടിസ്ഥാനം. ഇതാണ് ‘സ്വാതന്ത്ര്യം തന്നെയമൃതം പാരതന്ത്ര്യം മനുഷ്യന് മൃതിയേക്കാള്‍ ഭയാനകം’ എന്ന് കുമാരനാശാന്‍ പറയുന്നത്. അതുകൊണ്ട് തെരുവിലെ പ്രക്ഷോഭണം അവസാനിപ്പിക്കണം.

റിവ്യു ഹര്‍ജ്ജി കൊടുക്കുന്നവര്‍ ഡല്‍ഹിയിലേക്ക് പോകുക. ശബരിമലയില്‍ പോകേണ്ടവര്‍ ശബരിമലയില്‍ പോകുക. പോകാത്തവര്‍ പോകേണ്ട കാര്യമില്ല. കേരളത്തെ അശാന്തിപ്പെടുത്താതിരിക്കുക. കേരളത്തെ ആര്‍ക്കും വിലക്കെടുക്കാന്‍ സാധ്യമല്ല. സ്വാതന്ത്ര്യവും യുക്തിബോധവും വിജയിക്കും. അത് ശാസ്ത്രത്തിന്റെ തീരുമാനമാണ്. അതുകൊണ്ട് ഭയപ്പെടുന്നവര്‍ ഭീരുക്കളും പുരോഗമനപരമായി ചിന്തിക്കാന്‍ കഴിയാത്തവരുമാണ്. മറ്റുള്ളവരെ നിര്‍ബന്ധിക്കാനും പ്രേരിപ്പിക്കാനും വിശ്വാസവും അവിശ്വാസവും അടിച്ചേല്‍പ്പിക്കാന്‍ പാടില്ല. മനസാക്ഷിക്ക് അനുസരിച്ച് തീരുമാനിക്കാം. സ്ത്രികള്‍ക്ക് അതിന് കഴിവുണ്ട്.’

Tags: g sudhakaranSabarimala verdict

Related Posts

‘കരണക്കുറ്റിക്ക് അടി കൊടുക്കാൻ ആരും ഇല്ലാതായി, പരമനാറി ‘, ബോബി ചെമ്മണ്ണൂരിനെതിരെ ജി സുധാകരൻ
News

‘കരണക്കുറ്റിക്ക് അടി കൊടുക്കാൻ ആരും ഇല്ലാതായി, പരമനാറി ‘, ബോബി ചെമ്മണ്ണൂരിനെതിരെ ജി സുധാകരൻ

January 9, 2025
14
g sudhakaaran|bignewslive
Kerala News

‘അടുത്ത തവണ സുരേഷ് ഗോപി ജയിക്കില്ല, ഇപ്പോള്‍ ഒരു സീറ്റ് കിട്ടിയതില്‍ ആഘോഷിക്കേണ്ട കാര്യം എന്താണ്’; ജി സുധാകരന്‍

June 16, 2024
86
നടീ-നടന്മാർ പലരും മയക്കുമരുന്നിന് അടിമകൾ; കള്ളപ്പണം വെളുപ്പിക്കാനാണ് സിനിമ എടുക്കുന്നത്; നല്ല സിനിമകളുമില്ല; വിമർശിച്ച് ജി സുധാകരൻ
Kerala News

നടീ-നടന്മാർ പലരും മയക്കുമരുന്നിന് അടിമകൾ; കള്ളപ്പണം വെളുപ്പിക്കാനാണ് സിനിമ എടുക്കുന്നത്; നല്ല സിനിമകളുമില്ല; വിമർശിച്ച് ജി സുധാകരൻ

May 15, 2023
78
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കരുതെന്നത് ചട്ടം മാറ്റേണ്ട ആവശ്യമില്ല; ജന്മസമയത്തെ ഗ്രഹനില തള്ളിക്കളയാനാകില്ല; ചര്‍ച്ചയായി ജി സുധാകരന്റെ പ്രസ്താവന
Kerala News

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കരുതെന്നത് ചട്ടം മാറ്റേണ്ട ആവശ്യമില്ല; ജന്മസമയത്തെ ഗ്രഹനില തള്ളിക്കളയാനാകില്ല; ചര്‍ച്ചയായി ജി സുധാകരന്റെ പ്രസ്താവന

November 13, 2022
17
G Sudhakaran | Bignewslive
Kerala News

‘സിനിമ രംഗത്തെ യുവതുർക്കികളെ കോൺഗ്രസ്സിന്റെ വേദികളിൽ കാണുന്നത് ഏറെ സന്തോഷകരം’ ബേസിലിന്റെ ചിത്രം പങ്കുവെച്ച് കെ സുധാകരൻ

July 2, 2022
29
G Sudhakaran | Bignewslive
Kerala News

മുന്‍ മന്ത്രി ജി സുധാകരന് കൊവിഡ്

July 30, 2021
25
Load More
Next Post
ശബരിമല സ്ത്രീ പ്രവേശനം; പുനഃപരിശോധന ഹര്‍ജി അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി

ശബരിമല സ്ത്രീ പ്രവേശനം; പുനഃപരിശോധന ഹര്‍ജി അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി

അത്ഭുതകരമായ ബാക്ക് ഫ്‌ളിപ്പ് ഗോള്‍; നോറിക്കിന്റെ കിക്ക് കണ്ട ഗോളി പോലും സ്വയം മറന്നു

അത്ഭുതകരമായ ബാക്ക് ഫ്‌ളിപ്പ് ഗോള്‍; നോറിക്കിന്റെ കിക്ക് കണ്ട ഗോളി പോലും സ്വയം മറന്നു

അവഗണന തുടര്‍ന്നാല്‍ എന്‍ഡിഎ വിടും; സികെ ജാനു

അവഗണന തുടര്‍ന്നാല്‍ എന്‍ഡിഎ വിടും; സികെ ജാനു

Discussion about this post

RECOMMENDED NEWS

ഒമാനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളി ദമ്പതികൾ മരിച്ചു

ഒമാനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളി ദമ്പതികൾ മരിച്ചു

9 hours ago
8
മെസി കേരളത്തിലേക്ക് വരും, നിശ്ചയിച്ച സമയത്ത് തന്നെ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി

മെസി കേരളത്തിലേക്ക് വരും, നിശ്ചയിച്ച സമയത്ത് തന്നെ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി

10 hours ago
7
എറണാകുളത്ത് ഇടിമിന്നലേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം

ഒഡിഷയിൽ ഇടിമിന്നലേറ്റ് 10 മരണം; മരിച്ചവരിൽ മൂന്ന് കുട്ടികളും

11 hours ago
6
ഗർഭിണിയായ ഭാര്യക്ക് മുന്നിൽ കഴുത്തിൽ കയർ കുരുങ്ങി, 31കാരൻ മരിച്ചു

ഗർഭിണിയായ ഭാര്യക്ക് മുന്നിൽ കഴുത്തിൽ കയർ കുരുങ്ങി, 31കാരൻ മരിച്ചു

7 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version