BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, July 27, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ലിബി മുന്‍ യുക്തിവാദി നേതാവ്; ശബരിമലയില്‍ പോകാന്‍ അശേഷം ആഗ്രഹമില്ല; സുപ്രീംകോടതി വിധി നടപ്പാക്കുക ലിംഗനീതി ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം; ശബരിമലയ്ക്ക് പുറപ്പെട്ട യുവതിയുടെ കുറിപ്പ്

bhadra by bhadra
October 17, 2018
in Kerala News
0
ലിബി മുന്‍ യുക്തിവാദി നേതാവ്; ശബരിമലയില്‍ പോകാന്‍ അശേഷം ആഗ്രഹമില്ല; സുപ്രീംകോടതി വിധി നടപ്പാക്കുക ലിംഗനീതി ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം;  ശബരിമലയ്ക്ക് പുറപ്പെട്ട യുവതിയുടെ കുറിപ്പ്
10
SHARES
29
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: വ്രതം എടുത്ത് മാലയിട്ട് കറുപ്പുവസ്ത്രത്തില്‍ ശബരിമലക്കെന്ന് പറഞ്ഞ് പത്തനംതിട്ട സ്റ്റാന്‍ഡിലെത്തിയ ലിബി എന്ന യുവതി മുന്‍ യുക്തിവാദി നേതാവ്. സുപ്രീംകോടതി വിധി സംരക്ഷിച്ച് നടപ്പാക്കാനും ലിംഗനീതി ഉറപ്പാക്കാനും വേണ്ടിയാണ് നാലംഗം സംഘം മല ചവിട്ടുമെന്ന് ഫേസ്ബുക്കില്‍ പ്രഖ്യാപിച്ചാണ് ലിബിയും സംഘവും പത്തനംതിട്ടയില്‍ എത്തിയത്.

READ ALSO

അതിശക്തമായ മഴ, കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

പെരുമഴ തുടരുന്നു, മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

July 26, 2025
2
17 വയസ്സുകാരനെ പീഡിപ്പിച്ച കേസ്, പള്ളി വികാരി കീഴടങ്ങി

17 വയസ്സുകാരനെ പീഡിപ്പിച്ച കേസ്, പള്ളി വികാരി കീഴടങ്ങി

July 26, 2025
3

അതേസമയം അവിടെ പോലീസ് തടഞ്ഞപ്പോള്‍ താന്‍ വിശ്വാസിയാണ് എന്നാണ് ലിബി പറഞ്ഞത്. വ്രതം ഉണ്ടോ എന്ന ചോദ്യത്തിനും ഇല്ല എന്ന മറുപടിയാണ് അവര്‍ നല്‍കിയത്. തന്റെ പ്രതിഷേധമാണെന്ന് പറയാതെ ഫാന്‍സിഡ്രസ്സ് മല്‍സരം പോലത്തെ ഇത്തരം നടപടികള്‍ എരിതീയില്‍ എണ്ണ ഒഴിക്കുന്നതിന് സമമാണെന്നാണ് യുകതിവാദികള്‍ പോലും പറയുന്നത്. അതിനിടെ ലിബിക്ക് കേരള യുക്തവാദി സംഘവുമായി ബന്ധമില്ലെന്നും നേരത്തെ അവരെ പുറത്താക്കിയതാണെന്നുമാണ് കേരള യുക്തിവാദി സംഘം പറയുന്നത്.

അധ്യാപികയും യുക്തിവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ഒരു ഓണ്‍ലൈന്‍ പത്രത്തിന്റെ എഡിറ്റുമാണ് ലിബി. ചേര്‍ത്തല സ്വദേശിയായ ഡോ ഹരികുമാറാണ് ഇവരുടെ ഭര്‍ത്താവ്. കൂടെയുണ്ടായിരുന്നത് മറ്റൊരു അഭിഭാഷക ദമ്പതികളും ഒരു സഹ അധ്യാപികയുമാണ്.

ലിബയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്

ശബരിമല വരെ ഈ യാത്രയില്‍ ശബരിമലവരെ എത്തുമോ എന്നൊന്നും ഞങ്ങള്‍ക്കറിയില്ല. യാത്ര തടസപ്പെട്ടാല്‍ അവിടെ യാത്ര അവസാനിപ്പിക്കും സര്‍ക്കാരിനെതിരെ കേസ് ഫയല്‍ ചെയ്യും. ഞങ്ങളെ തടസപ്പെടുത്തുന്നവര്‍ക്കെതിരെ കേസെടുക്കാനുള്ള ബാധ്യത സര്‍ക്കാരിനുമുണ്ടല്ലോ? അതല്ല ഞങ്ങള്‍ മരണപ്പെടുകയാണെങ്കില്‍ ഈ മുന്നേറ്റം ഏറ്റെടുക്കാന്‍ ആയിരങ്ങളുണ്ടാകും എന്ന ഉത്തമവിശ്വാസത്തോടെതന്നെയാണ് ഞങ്ങള്‍ പോകുന്നത് എന്ന് അവര്‍ പറഞ്ഞു.

ഈ യാത്രയില്‍ ഞങ്ങളില്‍ ആരെങ്കിലുമോ ഞങ്ങള്‍ നാലുപേരുമോ അവസാനിച്ചാലും ഈ കലാപത്തിനും മരണത്തിനുമൊക്കെ ഉത്തരവാദികളായവര്‍ ആരെന്നും അതിന് ആഹ്വാനം ചെയ്തവര്‍ ആരെന്നും വ്യക്തമായ തെളിവുകള്‍ എല്ലാവരുടെയും കൈകളില്‍ ഉണ്ടല്ലോ.? പുനരുദ്ധാനവാദികള്‍ തെരുവിലിറങ്ങി നവോത്ഥാനമൂല്യങ്ങളെയും ജനാധിപത്യത്തെയും വെല്ലുവിളിക്കുമ്‌ബോള്‍ നാം പ്രതികരണശേഷിയില്ലാത്തവരായി നാണം കേട്ട് കഴിയുന്നതിനേക്കാള്‍ ഭേദം ഫാസിസ്റ്റുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടാലും അതാണ് കൂടുതല്‍ അന്തസ് എന്ന് കരുതിയാണ് ഞങ്ങള്‍ ഇറങ്ങുന്നത്.അയോദ്ധ്യ ആവര്‍ത്തിക്കാന്‍ ഇത് യുപിയല്ല കേരളമാണ് എന്ന് ബോധ്യപ്പെടുത്തിക്കൊടുക്കേണ്ടതുണ്ട് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ശബരിമലയില്‍ പോകാന്‍ അശേഷം ആഗ്രഹം ഉണ്ടായിട്ടല്ല പോകുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍പോലും ഇതുവരെ ഉണ്ടാകാത്തതരത്തില്‍ രണ്ട് കുടുംബങ്ങളുടെ താത്പര്യ സംരക്ഷണാര്‍ത്ഥം ഒരു സുപ്രീംകോടതിവിധിക്കെതിരെ വര്‍ഗ്ഗീയ ധ്രുവീകരണം നടത്തി ജനങ്ങളെ കലാപത്തിനാഹ്വാനം ചെയ്ത് തെരുവിലിറക്കി ചീഫ് ജസ്റ്റിസിനെ ഉള്‍പ്പെടെ പരസ്യമായി തെറിവിളിക്കുകയും റോഡില്‍ തെറിവിളിയും തുണിയഴിച്ച് പ്രകടനം നടത്തലും അരങ്ങേറുകയും, മുഖ്യമന്ത്രിയെവരെ ജാതിപറഞ്ഞു തെറിവിളിക്കുകയും വിധിയെ അനുകൂലിച്ച നാട്ടിലെ സകല സ്ത്രീകളുടെയും പ്രൊഫൈലുകളില്‍ ഉത്ഭവദോഷം വിളിച്ചോതുന്ന കമന്റുകളിടുകയും അവരുടെഫോട്ടോകളും മറ്റും ദുരുപയോഗം ചെയ്ത് ദുഷ്പ്രചാരണങ്ങള്‍ നടത്തുകയും ശബരിമലക്ക് പോകാന്‍ മാലയിട്ട ഒരു വിശ്വാസിയായ സ്ത്രീയുടെ വീട്ടില്‍ രാത്രി ഭവന ഭേദനത്തിന് ശ്രമിക്കുകയും ഒരുരാഷ്ട്രീയപ്പാര്‍ട്ടിയുടെ സംസ്ഥാന നേതാവ് നടത്തുന്ന ജാഥയില്‍ പൊതുവേദിയില്‍ സ്റ്റേജുകെട്ടി മൈക്കിലൂടെ സ്ത്രീകളെ വലിച്ചുകീറി മുഖ്യമന്ത്രിക്കും ജഡ്ജിക്കും അയച്ചുകൊടുക്കും എന്ന് ഭീഷണിപ്പെടുത്തുകയും.

രാഹുല്‍ ഈശ്വരന്‍ കുറെഗുണ്ടകളുമായി ശബരിമലയില്‍ തമ്ബടിച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും ഭരണഘടനയെയും കോടതിയെയും ജനാധിപത്യത്തെയും ഭരണകൂടത്തെയും പൊതുസമൂഹത്തെയും വെല്ലുവിളിക്കുക്കുകയും ചെയ്യുമ്‌ബോള്‍ ഇവിടെ മതാധിപത്യമല്ല ജനാധിപത്യമാണ് എന്ന് ബോധ്യമാക്കികൊടുക്കേണ്ടത് ഓരോപൗരന്റേയും കടമ കൂടിയാണെന്ന ഉത്തമ ബോധ്യമുള്ളതുകൊണ്ടാണ് ഇങ്ങനെ ശബരിമല യാത്രക്ക് തയ്യാറെടുത്തത്. ലിബി പോസ്റ്റില്‍ വ്യക്താമാക്കി.

Tags: Keralalibisabarimala

Related Posts

കൊടുംചൂടില്‍ ആശ്വാസമായി മഴ മുന്നറിയിപ്പ്, വരും ദിവസങ്ങളില്‍ 3 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
Kerala News

കേരളത്തില്‍ അതിശക്തമായ മഴ തുടരുന്നു, എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; മലയോരമേഖലകളില്‍ ജാഗ്രത

July 26, 2025
3
ചക്രവാതചുഴി; കേരളത്തില്‍ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala News

മധ്യ, തെക്കൻ കേരളത്തിൽ ഇന്ന് അതിശക്ത മഴ, അവധി രണ്ട് ജില്ലകളിലും മൂന്ന് താലൂക്കുകളിലും

July 25, 2025
5
കൊടുംചൂടില്‍ ആശ്വാസമായി മഴ മുന്നറിയിപ്പ്, വരും ദിവസങ്ങളില്‍ 3 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
Kerala News

കേരളത്തില്‍ കനത്ത മഴ തുടരും, രണ്ട് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

July 24, 2025
3
കുതിച്ചുയർന്ന് വെളിച്ചെണ്ണ വില,  ഇടപെടൽ നടത്തുമെന്ന് ഭക്ഷ്യമന്ത്രി
Kerala News

കുതിച്ചുയർന്ന് വെളിച്ചെണ്ണ വില, ഇടപെടൽ നടത്തുമെന്ന് ഭക്ഷ്യമന്ത്രി

July 24, 2025
3
കൊടുംചൂടില്‍ ആശ്വാസമായി മഴ മുന്നറിയിപ്പ്, വരും ദിവസങ്ങളില്‍ 3 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
Kerala News

കേരളത്തില്‍ കനത്ത മഴ തുടരും; 7 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, നാളെ 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

July 24, 2025
3
ചക്രവാതചുഴി; കേരളത്തില്‍ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala News

കേരളത്തില്‍ അതിശക്തമായ മഴ മുന്നറിയിപ്പ്; വിവിധ ജില്ലകളില്‍ ഇന്ന് മുതല്‍ 4 ദിവസം ഓറഞ്ച് അലര്‍ട്ട്

July 23, 2025
6
Load More
Next Post
കൂടുതല്‍ പ്രതിഷേധക്കാര്‍ നിലയ്ക്കലിലേക്ക്; പോലീസ് പൊളിച്ച സമരപ്പന്തല്‍ പ്രതിഷേധക്കാര്‍ പുനഃസ്ഥാപിച്ചു; മേഖലയില്‍ സംഘര്‍ഷാവസ്ഥ

കൂടുതല്‍ പ്രതിഷേധക്കാര്‍ നിലയ്ക്കലിലേക്ക്; പോലീസ് പൊളിച്ച സമരപ്പന്തല്‍ പ്രതിഷേധക്കാര്‍ പുനഃസ്ഥാപിച്ചു; മേഖലയില്‍ സംഘര്‍ഷാവസ്ഥ

എന്തിന് നിവിന്റെ ചിത്രത്തില്‍ അഭിനയിക്കണമെന്ന് ചോദ്യം; ഇത്തിക്കര പക്കിയാകാന്‍ പല സൂപ്പര്‍താരങ്ങളും വിസമ്മതിച്ചു; ഒടുവില്‍ സമ്മതമറിയിച്ചത് മോഹന്‍ലാല്‍: റോഷന്‍ ആന്‍ഡ്രൂസ്

എന്തിന് നിവിന്റെ ചിത്രത്തില്‍ അഭിനയിക്കണമെന്ന് ചോദ്യം; ഇത്തിക്കര പക്കിയാകാന്‍ പല സൂപ്പര്‍താരങ്ങളും വിസമ്മതിച്ചു; ഒടുവില്‍ സമ്മതമറിയിച്ചത് മോഹന്‍ലാല്‍: റോഷന്‍ ആന്‍ഡ്രൂസ്

യുവതികള്‍ ശ്രീകോവിലിനടത്ത് എത്തിയാല്‍ ക്ഷേത്രം അടച്ച് താക്കോല്‍ പന്തളം കൊട്ടാരത്തെ ഏല്‍പ്പിക്കും..! കണ്ഠര് രാജീവര്

യുവതികള്‍ ശ്രീകോവിലിനടത്ത് എത്തിയാല്‍ ക്ഷേത്രം അടച്ച് താക്കോല്‍ പന്തളം കൊട്ടാരത്തെ ഏല്‍പ്പിക്കും..! കണ്ഠര് രാജീവര്

Discussion about this post

RECOMMENDED NEWS

31കാരി ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ

31കാരി ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ

10 hours ago
9
ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവം: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഗുരുതര സുരക്ഷാ വീഴ്ച, വിവരം ലഭിക്കുന്നവര്‍ 9446899506 എന്ന നമ്പറില്‍ അറിയിക്കുക

‘ ജയില്‍ച്ചാടി വന്നാല്‍ തന്നെ കെട്ടിയിട്ട് കുടുംബാംഗങ്ങളെ ബലാത്സംഗം ചെയ്യുമെന്ന് ഗോവിന്ദച്ചാമി ഭീഷണിപ്പെടുത്തി’ : മുന്‍ ജയില്‍ ജീവനക്കാരന്റെ മൊഴി

16 hours ago
5
പാലക്കാട് കനത്ത മഴയും കാറ്റും, വ്യാപക നാശനഷ്ടം

പാലക്കാട് കനത്ത മഴയും കാറ്റും, വ്യാപക നാശനഷ്ടം

13 hours ago
4
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

18 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version