BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, May 19, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

തർക്കുത്തരം പറയുന്നോ? ബസ് സ്റ്റോപ്പിൽ നിന്ന കോളേജ് വിദ്യാർത്ഥിയെ പിടിച്ചുകൊണ്ടുപോയി എസ്‌ഐയും സംഘവും മർദ്ദിച്ചെന്ന് പരാതി; വ്യാജമെന്ന് പോലീസ്

Anitha by Anitha
February 28, 2023
in Kerala News, Trending
0
തർക്കുത്തരം പറയുന്നോ? ബസ് സ്റ്റോപ്പിൽ നിന്ന കോളേജ് വിദ്യാർത്ഥിയെ പിടിച്ചുകൊണ്ടുപോയി എസ്‌ഐയും സംഘവും മർദ്ദിച്ചെന്ന് പരാതി; വ്യാജമെന്ന് പോലീസ്
16
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: ബസ് കാത്ത് ബസ് സ്റ്റോപ്പിൽ നിന്ന യുഐടി വിദ്യാർഥിയെ വെഞ്ഞാറമൂട് എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം പിടിച്ചുകൊണ്ടുപോയി ക്രൂരമായി മർദിച്ചതായി പരാതി. പിരപ്പൻകോട് യുഐടി കോളേജ് വിദ്യാർത്ഥിയായി ആദിത്യനാണ് പരാതിക്കാരൻ. എൻഎസ്എസ്‌ക്യാമ്പിൽ പങ്കെടുത്ത് മടങ്ങിയ ആദിത്യനെ ബസ് സ്‌റ്റോപ്പിൽ വെച്ച് കണ്ട വെഞ്ഞാറമൂട് എസ്‌ഐ രാഹുൽ അകാരണമായി സ്റ്റേഷനിൽ പിടിച്ചു കൊണ്ടുപോയി മർദിച്ചതെന്നാണ് ആദിത്യൻ ഡിജിപിയ്ക്ക് നൽകിയ പരാതിയിൽ പറയുന്നത്.

READ ALSO

ചക്രവാതചുഴി; കേരളത്തില്‍ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത, വരുന്ന അഞ്ച് ദിവസം വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട്

May 19, 2025
3
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍

‘രാജ്യത്തിനായി എന്ത് സേവനത്തിനും തയ്യാർ, ബിജെപിയിലേക്ക് താൻ പോകില്ല’; ശശി തരൂര്‍

May 19, 2025
3

ഫെബ്രുവരി 22-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം. എൻഎസ്എസ് ക്യാമ്പ് കഴിഞ്ഞു വീട്ടിലേക്ക് മടങ്ങാനായി വൈകീട്ട് 4.45ന് തൈക്കാട് ജങ്ഷനിൽ ബസ് കാത്തുനിൽക്കുമ്പോൾ പോലീസെത്തി എവിടെപ്പോകുന്നു എന്ന് ചോദിക്കുകയായിരുന്നു. വെഞ്ഞാറമ്മൂട് പോകാനെന്ന് പറഞ്ഞപ്പോൾ ഇവിടെ എന്തിനാണ് ഇരിക്കുന്നത്

എതിർവശത്തെ വെയ്റ്റിംഗ് ഷെഡിൽ ഇരുന്നുകൂടെ എന്ന് പോലീസ് ചോദിക്കുകയായിരുന്നു. അവിടെ ഇരുന്നാൽ ബസ് വരുന്നത് കാണില്ല എന്ന് മറുപടി കൊടുത്തപ്പോൾ തർക്കുത്തരം പറയുന്നോ എന്ന് ചോദിച്ചാണ് എസ്‌ഐ രാഹുലും സംഘവും തന്നെ ജീപ്പിൽ പിടിച്ചു കയറ്റി സ്റ്റേഷനിൽ കൊണ്ടുപോയി ലോക്കപ്പിൽ അടയ്ക്കുകയും ലോക്കപ്പിനകത്തു നിർത്തി കൈ പുറത്താക്കി വിലങ്ങിട്ട് അതിക്രൂരമായ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തതെന്നാണ് ആദിത്യന്റെ പരാതി.

ഇതിൻരെ തെളിവായി എസ്‌ഐ അസഭ്യം പറയുന്നതും മർദിക്കുന്നതുമായ ഓഡിയോ ക്ലിപ്പും ആശുപത്രി രേഖകളും അടക്കമാണ് ആദിത്യൻ ഡിജിപിക്കും മനുഷ്യാവകാശ കമ്മിഷനും വെഞ്ഞാറമൂട് സിഐയ്ക്കും പരാതി നൽകിയിരിക്കുന്നത്.

ALSO READ- ജീവൻ രക്ഷിച്ചയാളെ കൂടെ നിന്ന് സ്‌നേഹിച്ച് ഈ ഇണങ്ങാത്ത സാരസ് പക്ഷി; കൂടെ തന്നെ സഞ്ചാരം; വിചിത്രം ഈ സൗഹൃദം

ആദിത്യന് മർദ്ദനത്തിൽ ചെവിയുടെ കർണപുടം തകർന്നിരിക്കുകയാണ്. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും ചികിത്സയിലായിരുന്നു ആദിത്യൻ. അതേസമയം, ഇത് വ്യാജ പരാതിയാണെന്നാണ് വെഞ്ഞാറമൂട് എസ്‌ഐ രാഹുലിന്റെ പ്രതികരണം.

Tags: Keralakerala policevenjaramoodu si rahul

Related Posts

ചക്രവാതചുഴി; കേരളത്തില്‍ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala News

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത, വരുന്ന അഞ്ച് ദിവസം വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട്

May 19, 2025
3
ചക്രവാത ചുഴിയും ന്യൂനമർദ്ദവും, കേരളത്തിൽ മഴ കനക്കും, മുന്നറിയിപ്പ്
Kerala News

ചക്രവാത ചുഴിയും ന്യൂനമർദ്ദവും, കേരളത്തിൽ മഴ കനക്കും, മുന്നറിയിപ്പ്

May 17, 2025
2
അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala News

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

May 17, 2025
2
അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ, വിവിധ ജില്ലകളിൽ ഓറഞ്ച് യെല്ലോ അലേർട്ടുകൾ
Kerala News

അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ, വിവിധ ജില്ലകളിൽ ഓറഞ്ച് യെല്ലോ അലേർട്ടുകൾ

May 16, 2025
2
അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala News

വരുംദിവസങ്ങളിൽ അതിശക്തമായ മഴ, ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത

May 16, 2025
2
കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം, 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത, മുന്നറിയിപ്പ്
Kerala News

കേരളത്തിൽ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രത

May 13, 2025
4
Load More
Next Post
train accident | Bignewslive

ഹെഡ്‌ഫോണിൽ സംസാരിച്ചു കൊണ്ടു ട്രാക്ക് മുറിച്ചുകടക്കവെ ട്രെയിനിടിച്ചു; മലയാളി വിദ്യാർഥിനിക്ക് ചെന്നൈയിൽ ദാരുണാന്ത്യം

death| bignewslive

ജോലിയില്‍നിന്നു വിട്ടുനിന്ന് ഓണ്‍ലൈന്‍ ഓഹരി ഇടപാട്, നേരിട്ടത് രണ്ടുകോടിയുടെ നഷ്ടം, ജീവനൊടുക്കി യുവാവ്

Hollywood Films | Bignewslive

ഹോളിവുഡ് ചിത്രങ്ങൾ കാണരുത്, കണ്ടാൽ കടുത്ത ശിക്ഷ, മാതാപിതാക്കളും കുട്ടികളും കമ്പിയഴിക്കുള്ളിലാകും; ഉത്തരകൊറിയയുടെ മുന്നറിയിപ്പ്

Discussion about this post

RECOMMENDED NEWS

വേടന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല്  ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും, സുഹൃത്തുക്കളെ ചോദ്യം ചെയ്യും

2000 പേ൪ക്ക് മാത്രം ഉൾക്കൊള്ളാവുന്ന മൈതാനിയിലേക്ക് പതിനായിരങ്ങൾ, വേടൻ്റെ പരിപാടിക്കിടെ തിരക്കിലും പെട്ട് 15 ഓളം പേർക്ക് പരിക്ക്, സംഘാടക൪ക്കെതിരെ ഗുരുതര ആരോപണം

15 hours ago
10
കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം, വയോധികയ്ക്ക് ദാരുണാന്ത്യം, 3 പേർക്ക് പരിക്ക്

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം, വയോധികയ്ക്ക് ദാരുണാന്ത്യം, 3 പേർക്ക് പരിക്ക്

10 hours ago
8
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ, സഹോദരങ്ങളിൽ ഒരാൾ കൂടി മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ, സഹോദരങ്ങളിൽ ഒരാൾ കൂടി മരിച്ചു

15 hours ago
7
മലയാളിയായ 14കാരൻ മൈസൂരുവിൽ ജലാശയത്തിൽ മുങ്ങി മരിച്ചു

മലയാളിയായ 14കാരൻ മൈസൂരുവിൽ ജലാശയത്തിൽ മുങ്ങി മരിച്ചു

8 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version