BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, July 14, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പിന്നാലെ ചെന്ന് കൂടെ വരാന്‍ ആവശ്യപ്പെട്ടു; 32 കാരന് ഒരു വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി

2015 സെപ്തംബര്‍ ഒന്നിന് ഉച്ചയ്ക്ക് 1.50 ഓടെ ട്യൂഷന്‍ ക്ലാസിലേക്ക് സൈക്കിളില്‍ പോയ പെണ്‍കുട്ടിയുട പിന്നാലെ എത്തിയ പ്രതി 'ആജാ,

Amrutha by Amrutha
February 22, 2023
in News
0
kid-arrested
12
VIEWS
Share on FacebookShare on Whatsapp

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പിന്നാലെ ചെന്ന് കൂടെ വരാന്‍ ആവശ്യപ്പെട്ട 32 കാരന് ഒരു വര്‍ഷം തടവിന് ശിക്ഷിച്ച് മുംബൈ ദിന്‍ദോഷിയിലെ സെഷന്‍സ് കോടതി. എട്ട് വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്.

READ ALSO

‘ഞാൻ ഒരു പരാജയം, ജീവിതം അസഹനീയമായി തുടങ്ങി ‘ എന്ന് കുറിപ്പ്, കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം യമുന നദിയിൽ

‘ഞാൻ ഒരു പരാജയം, ജീവിതം അസഹനീയമായി തുടങ്ങി ‘ എന്ന് കുറിപ്പ്, കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം യമുന നദിയിൽ

July 14, 2025
1
സിനിമാ ഷൂട്ടിങ്ങിനിടെ കാർ അപകടം, സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം

സിനിമാ ഷൂട്ടിങ്ങിനിടെ കാർ അപകടം, സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം

July 14, 2025
4

സ്‌കൂളില്‍ നിന്നും എത്തിയ ശേഷം മകള്‍ ട്യൂഷന്‍ ക്ലാസിന് പോകാറുണ്ടായിരുന്നു. 2015 സെപ്തംബര്‍ ഒന്നിന് ഉച്ചയ്ക്ക് 1.50 ഓടെ ട്യൂഷന്‍ ക്ലാസിലേക്ക് സൈക്കിളില്‍ പോയ പെണ്‍കുട്ടിയുട പിന്നാലെ എത്തിയ പ്രതി ‘ആജാ, ആജാ’ (വരൂ, വരൂ) എന്ന് വിളിച്ചു.

RAPE

ഭയന്ന് പോയ മകള്‍ സഹായത്തിനായി നിലവിളിച്ചപ്പോള്‍ പ്രതി ഓടി രക്ഷപ്പെട്ടു. സെപ്തംബര്‍ മൂന്നാം തിയതിയും പ്രതി ഇത് ആവര്‍ത്തിച്ചു. കൂടാതെ ഇയാള്‍ കുട്ടിയുടെ വീടിന് സമീപത്ത് എത്തുകയും പെണ്‍കുട്ടിയെ നിരീക്ഷിക്കുകയും ചെയ്തു. പ്രതിയെ കണ്ട പെണ്‍കുട്ടി സംഭവം അച്ഛനെയും അമ്മയെയും അറിയിച്ചു. ഇരുവരും ഏറെ അന്വേഷിച്ചെങ്കിലും ആളെ കണ്ടെത്താന്‍ ആയില്ല.

തുടര്‍ന്ന് സെപ്തംബര്‍ ആറാം തിയതിയും ഇയാള്‍ പെണ്‍കുട്ടിയെ കാണാന്‍ എത്തി. ഇതോടെയാണ് പെണ്‍കുട്ടിയുടെ അമ്മ പ്രതിക്കെതിരെ കേസ് കൊടുത്തത്. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വ്യാജമാണെന്ന് പ്രതി കോടതിയില്‍ പറഞ്ഞു.

court

താത്പര്യമില്ലെന്ന് പറഞ്ഞിട്ടും പെണ്‍കുട്ടിയുടെ പിന്നാലെ ചെന്ന് നിരവധി തവണ കൂടെ വരാന്‍ പ്രതി ആവശ്യപ്പെട്ടുവെന്ന കുറ്റം പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിഞ്ഞെന്ന് ജഡ്ജി എ സെഡ് ഖാന്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് പ്രതിക്ക് ഒരു വര്‍ഷത്തെ തടവിന് വിധിക്കുകയായിരുന്നു. മാത്രമല്ല, ഇത് ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ വരുമെന്നും കോടതി ചൂണ്ടിക്കാട്ടി.

പ്രതിക്ക് ഭാര്യയും മൂന്ന് വയസുള്ള മകളും ഉണ്ടെന്ന വാദം കോടതി അംഗീകരിച്ചില്ല. കുട്ടിയുടെ ഭാഗത്ത് നിന്നും പ്രതിക്കനുകൂലമായ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും കോടതി എടുത്ത് പറഞ്ഞു. എന്നാല്‍, കോടതി ഒരു വര്‍ഷം തടവിന് വിധിക്കുന്നതിന് മുമ്പ് തന്നെ പ്രതി 2016 ല്‍ ഒരു വര്‍ഷത്തോളം ജയിലില്‍ കിടന്നിരുന്നു. 2015 ല്‍ 15 വയസുള്ള പെണ്‍കുട്ടിയുടെ അമ്മ പരാതിയുമായി കോടതിയെ സമീപിച്ച കേസില്‍ ഇപ്പോഴാണ് വിധി വരുന്നത്.

Tags: court ordergirl rapedmumbairape attempt

Related Posts

ഇന്ദ്രയാനി നദിക്ക് കുറുകയുള്ള പാലം തകർന്നു വീണു, 6 മരണം, നിരവധിപേർ ഒഴുക്കിൽപ്പെട്ടു
India

ഇന്ദ്രയാനി നദിക്ക് കുറുകയുള്ള പാലം തകർന്നു വീണു, 6 മരണം, നിരവധിപേർ ഒഴുക്കിൽപ്പെട്ടു

June 15, 2025
5
ചികിത്സക്കെത്തിയ വിദ്യാര്‍ത്ഥിനിയോട് ലൈംഗികാതിക്രമം, ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റില്‍
Kerala News

ചികിത്സക്കെത്തിയ വിദ്യാര്‍ത്ഥിനിയോട് ലൈംഗികാതിക്രമം, ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റില്‍

June 8, 2025
2
ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ വീട്ടില്‍ അതിക്രമിച്ചു കയറി  പീഡിപ്പിക്കാന്‍ ശ്രമം, 24കാരൻ അറസ്റ്റിൽ
Kerala News

ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമം, 24കാരൻ അറസ്റ്റിൽ

June 1, 2025
1
മുംബൈയില്‍ ഇഡി ഓഫീസില്‍ വന്‍ തീപിടിത്തം, പ്രധാന രേഖകള്‍ കത്തിനശിച്ചു
India

മുംബൈയില്‍ ഇഡി ഓഫീസില്‍ വന്‍ തീപിടിത്തം, പ്രധാന രേഖകള്‍ കത്തിനശിച്ചു

April 28, 2025
5
മാനസിക വൈകല്യമുള്ള യുവതിക്ക് നേരെ ലൈംഗികാതിക്രമം, 54കാരൻ അറസ്റ്റിൽ
Kerala News

മാനസിക വൈകല്യമുള്ള യുവതിക്ക് നേരെ ലൈംഗികാതിക്രമം, 54കാരൻ അറസ്റ്റിൽ

April 18, 2025
2
കോവിഡ് ബാധിതയായ യുവതിയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ചു, ഡ്രൈവർക്ക് ജീവപര്യന്തം
Kerala News

കോവിഡ് ബാധിതയായ യുവതിയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ചു, ഡ്രൈവർക്ക് ജീവപര്യന്തം

April 11, 2025
4
Load More
Next Post
subi suresh| bignewslive

നടി സുബി സുരേഷ് അന്തരിച്ചു, മരണവാര്‍ത്ത കേട്ട നടുക്കത്തില്‍ ആരാധകരും സിനിമാലോകവും

cream

പരസ്യങ്ങള്‍ പലതും പറയും, സത്യം ഇതാണ്; കേരളത്തില്‍ വില്‍ക്കുന്നത് അനധികൃത സൗന്ദര്യവര്‍ധക വസ്തുക്കള്‍, പാര്‍ശ്വഫലങ്ങളുള്ള ക്രീമുകള്‍ പിടിച്ചെടുത്തു

wedding

വിവാഹം കഴിഞ്ഞ് രണ്ടാം ദിനം റിസപ്ഷന് ഒരുങ്ങാൻ പോയ നവദമ്പതികൾ മുറിയിൽ മരിച്ചനിലയിൽ; ജീവനെടുത്തത് വാക്കുതർക്കം

Discussion about this post

RECOMMENDED NEWS

കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിൽ സമരങ്ങൾക്ക് നിരോധനം

കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിൽ സമരങ്ങൾക്ക് നിരോധനം

22 hours ago
10
തെന്നിന്ത്യൻ നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

തെന്നിന്ത്യൻ നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

23 hours ago
9
തിരുവള്ളൂരിൽ  ഗുഡ്സ് ട്രെയിനിന് തീപിടിച്ച് അപകടം, റെയിൽവെ ഗതാഗതം താറുമാറായി

തിരുവള്ളൂര്‍ ഗുഡ്‌സ് ട്രെയിന്‍ തീപിടിത്തം; അട്ടിമറി സംശയം, 100 മീറ്റര്‍ അകലെ ട്രാക്കില്‍ വിള്ളല്‍

22 hours ago
8
ഗുരു പൂജ നാടിന്റെ സംസ്‌കാരം, വിമര്‍ശിക്കുന്നത് അതിന്റെ പ്രാധാന്യം മനസ്സിലാക്കാത്തവര്‍;  ‘പാദപൂജ’യെ ന്യായീകരിച്ച് ഗവര്‍ണര്‍

ഗുരു പൂജ നാടിന്റെ സംസ്‌കാരം, വിമര്‍ശിക്കുന്നത് അതിന്റെ പ്രാധാന്യം മനസ്സിലാക്കാത്തവര്‍; ‘പാദപൂജ’യെ ന്യായീകരിച്ച് ഗവര്‍ണര്‍

19 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version