BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, May 30, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

വൈകുന്നേരമായപ്പോള്‍ ഒരു ഛര്‍ദ്ദി, ഡോക്ടറുടെ അനാസ്ഥയില്‍ എന്റെ പൈതലിന്റെ മരണം കണ്‍മുന്നില്‍ കണ്ടു; നൊമ്പരപ്പെടുത്തി പിതാവിന്റെ കുറിപ്പ്

താനും ഭാര്യയും ഡോക്ടറെ വിശ്വസിച്ചുവെന്നും എന്നാല്‍ ചേതനയറ്റ മകന്റെ ശരീരമാണ് പിന്നീട് കാണേണ്ടി വന്നതെന്നും അദ്ദേഹം കുറിച്ചു.

Soumya by Soumya
April 17, 2019
in Kerala News
0
വൈകുന്നേരമായപ്പോള്‍ ഒരു ഛര്‍ദ്ദി, ഡോക്ടറുടെ അനാസ്ഥയില്‍ എന്റെ പൈതലിന്റെ മരണം കണ്‍മുന്നില്‍ കണ്ടു; നൊമ്പരപ്പെടുത്തി പിതാവിന്റെ കുറിപ്പ്
143
SHARES
441
VIEWS
Share on FacebookShare on Whatsapp

കൊച്ചി: ഡോക്ടറിന്റെ അനാസ്ഥയും ചികിത്സാ പിഴവും മൂലം മകന്റെ മരണം നേരിട്ട് കാണേണ്ടി ഒരച്ഛന്റെ അനുഭവകുറിപ്പാണ് ഇന്ന് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഓരോ വാക്കുകളും ഓര്‍മ്മയും കുറിച്ച അദ്ദേഹത്തിന്റെ വാക്കുകള്‍ ഉള്ളം പൊള്ളിക്കുന്നതാണ്. ഷഹീര്‍ എന്നയാളാണ് തന്റെ പൊന്നോമനയുടെ വാര്‍ഷികത്തില്‍ ഓര്‍മ്മ പങ്കുവെച്ചത്.

READ ALSO

ഇന്നും അതിശക്തമായ മഴ, മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അതിതീവ്ര മഴ, ഏഴ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

May 29, 2025
7
കപ്പൽ അപകടം; തീര ശുചീകരണം ആരംഭിച്ചു, പ്രശ്‌നബാധിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് സഹായവുമായി സർക്കാർ

കപ്പൽ അപകടം; തീര ശുചീകരണം ആരംഭിച്ചു, പ്രശ്‌നബാധിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് സഹായവുമായി സർക്കാർ

May 29, 2025
3

പൊന്നുമോന്‍ വിടപറഞ്ഞിട്ട് ഒരു വര്‍ഷം തികഞ്ഞു എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. ചെറിയ ഛര്‍ദ്ദിയില്‍ തുടങ്ങിയ അസുഖമാണ് അവനെ മരണത്തിലേക്ക് നയിച്ചതെന്ന് ഷഹീര്‍ കുറിച്ചു. സുഖമായി മകനെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചിട്ടും അവനെ ജീവിതത്തിലേയ്ക്ക് കൊണ്ടുവരാതിരുന്നത് ഡോക്ടറിന്റെ അനാസ്ഥയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

താനും ഭാര്യയും ഡോക്ടറെ വിശ്വസിച്ചുവെന്നും എന്നാല്‍ ചേതനയറ്റ മകന്റെ ശരീരമാണ് പിന്നീട് കാണേണ്ടി വന്നതെന്നും അദ്ദേഹം കുറിച്ചു. ആശുപത്രിയുടെ പേരോ മറ്റോ ഒന്നും ഷഹീര്‍ വെളിപ്പെടുത്തുന്നില്ല, പോയത് ഞങ്ങള്‍ക്കല്ലേ എന്നാണ് അദ്ദേഹം പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

പൊന്ന് മോന്‍ വിട പറഞ്ഞിട് ഒരു വര്ഷം തികഞ്ഞു .. ഉച്ച സമയത് മോന്‍ ചെറിയ രീതിയില്‍ ഛര്‍ദിച്ചിരുന്നു വൈകുന്നേരം ചെറിയൊരു ആവശ്യത്തിന് ഞാന്‍ കുമ്പളയിലായിരുന്നു ഭാര്യയുടെ മൊബൈലില്‍ നിന്നും ഉമ്മയുടെ വിളി മോന്‍ കൂടുതലായി ചര്ധിക്കുന്നു പെട്ടന്ന് വാ എന്ന പറഞ്ഞു ഉടനെ ഞാന്‍ വീട്ടിലെത്തി ഛര്‍ദിച്ചതിനെ തുടര്‍ന്ന് മോന്‍ കുറച്ച അവശനായി കാണപ്പെട്ടു നാള്‍ ദിവസത്തിന് ശേഷം മംഗ്ലൂരെ പ്രശസ്തമായ ഹോസ്പിറ്റലില്‍ ട്രീട്‌മെന്റിന് പോകാനുണ്ട് അത് കൊണ്ട് കാസറഗോഡ് പോകാതെ നേരിട്ട് മംഗ്ലൂരെ അതെ ഹോസ്പിറ്റലിലേക് പുറപ്പെട്ടു എട്ട് മണിയോടെ ഹോസ്പിറ്റലില്‍ എത്തി മകന്റെ ഛര്‍ദിയെ പറ്റി ഡോക്ടറോട് പറഞ്ചു പെട്ടന്ന് മകന്‍ പനി വന്നു ശരീരം നല്ല ചൂട് അനുഭവപ്പെടുന്നുണ്ട് ഛര്‍ദി നോര്മലാണെന്നും പനി ഇല്ലായെന്നും ഡോക്ടര്‍ പറഞ്ഞു പക്ഷെ ആ സമയത്തും മോന്‍ നല്ല പനി അനുഭവപ്പെടുന്നുണ്ട് എന്നിട്ടും ഞാന്‍ ഡോക്ടറെ വിശ്വസിച്ചു..

പിന്നെ ഛര്‍ദി ഒരു ബ്രൗണ്‍ കളര്‍ പോലെയാണ് എന്നും നല്ല രീതിയില്‍ ചെക് അപ്പ് ചെയ്യണമെന്നും ഞാന്‍ ഡോക്ടറോട് ആവശ്യപ്പെട്ടു പക്ഷെ ഡോക്ടര്‍ നിസാരമാക്കി അത് പിന്നെ ചെയ്‌തോളാം ഇപ്പോള്‍ അഡ്മിറ്റ് ചെയ്യൂ എന്ന പറഞ്ഞ ഡോക്ടര്‍ പോയി .. അപോഴു ഞാന്‍ ഡോക്ടരെ വിശ്വസിച്ചു.. ഡോക്ടര്‍ നോര്മലാണെന്ന് പറഞ്ഞ സ്ഥിധിക് രാത്രി ആയത് കൊണ്ട് കൂടെ വന്ന എളേപ്പയെയും ഭാര്യയുടെ ഉമ്മയെയും ഞാന്‍ തിരിച്ചയച്ചു ഇന്‍ ഷാ അല്ലാഹ് നാളെ ഡിസ്ചാര്‍ജി ചെയ്യാമെന്ന് വിശ്വാസത്തില്‍ …

അങ്ങനെ രാത്രി കുറച്ച കരഞ്ഞ കൊണ്ടും പിന്നെ എന്റെ ജേഷ്ഠന്‍ ഇര്‍ഫാനോടും സുഹൃത്തിനോടും ചിരിച്ചും കളിച്ചും മോന്‍ കളിച്ചു കൊണ്ടിരുന്നു രാത്രി ആയതോണ്ട് ഇര്‍ഫാനോടും സുഹൃത്തിനോടും തിരിച്ച പോകാന്‍ പറഞ്ഞു ഞാനും ഭാര്യയും മോനും ഹോസ്പിറ്റലില്‍ അങ്ങനെ രാത്രി ഒരു മണി അവനായപ്പോ മോന്‍ വീണ്ടും ചര്ധിക്കാന്‍ തുടങ്ങി ഉടനെ നേഴ്സിനെ വിളിച്ചു നേഴ്സ് വന്ന ഗ്‌ളൂക്കോസ് കുത്തിവെച്ച പോയി അപോഴുമ് ഞാന്‍ ഡോകറ്ററെ വിളിക്കാന്‍ നേഴ്‌സിനോട് ആവശ്യപ്പെട്ടു.

അവര്‍ മൈന്‍ഡ് ചെയ്തില്ല പിന്നെ കുറച്ച കഴ്ചിന്ഹപ്പോള്‍ കൂടുതലായി ചര്ധിക്കാന്‍ തുടങ്ങിയപ്പോ നേഴ്‌സിനോട് ഞാന്‍ കുറച്ച ഗൗരവത്തില്‍ തന്നെ ഡോകറ്ററെ വിളിക്കാന്‍ പറഞ്ഞു മനസില്ല മനസോടെ പാതിരാത്രി ആയതോണ്ട് കൊണ്ടും അവസാനം ഡോക്ടറേ വിളിച്ചു പക്ഷെ ഡോക്ടര്‍ പറഞ്ഞട് നിങ്ങള്‍ ഐ സി യൂ കൊണ്ട് പൊയ്‌ക്കോ ഞാന്‍ രാവിലെ വരാമെന്ന് അങ്ങനെ ഞാന്‍ തന്നെ എന്റെ നെഞ്ചോട് ചേര്‍ത്ത മോനെ ഐ സി യു കൊണ്ട് പോയി..

അത് മോനെ അവസാനമായി നെഞ്ചോട് ചേര്‍ത്തതാണെന്ന് ഒരിക്കലും കരുതിയില്ല അങ്ങനെ ഐ സി യു മോന്ക് കൂട്ടായി ഭാര്യയും നിന്നു ഞാന്‍ പുറത്തും സുബിഹിക് അടുത്ത സമയത് ഭാര്യ എനിക് വിളിച്ച കൊണ്ടേയിരുന്നു മോന്‍ ക്ഷീണിതനാണെന്ന് പറഞു അപോഴുമ് ഡോക്ടറേ നോര്മല് ആണെന്നും സീരിയസ് ഒന്നുമില്ലയെന്നും രാത്രി പറഞ്ഞതില്‍ വിശവാസിച്ച ഞാന്‍ ഭാര്യയായെ സമദനിപ്പിച്ചു … അങ്ങനെ രാത്രി ഒരു മണിക് വിളിച്ച ഡോക്ടര്‍ രാവിലെ 9 : 30 ആകുമ്പോള്‍ വന്നു മോനെ നോക്കി ഭാര്യയോട് ഹസ്‌ബെന്റിനെ വിളിക്കാന്‍ പറഞ്ഞു ഞാന്‍ ഉള്ളില്‍ ചെന്ന് എന്നോട് അപോഴുമ് പറയുന്നത് സീരിസായി ഒന്നുമില്ല ഒരു ദിവസത്തെ ഡിസ്ചാരഗവാം ചെക്അപ്പ് ഞാന്‍ പിന്നെ ചെയ്യാം എന്ന ഡോക്ടര്‍ പറഞ്ഞു.

അപോഴുമ് ഭാര്യ എന്റെ കൈപിടിച്ച കരഞ്ഞ പറഞ്ഞു ഡോക്ടര്‍ പറയുന്ന പോലെ അല്ല മോന്ക് നല്ലോണം അവശതയിലാണ് ഉള്ളത് പക്ഷെ ഒരു ഉമ്മാക് മകന്‍ അവശതയില്‍ കാണുമ്പോ ഉണ്ടാകുന്ന ദുഃഖമെന്ന വിജാരിച് ഞാന്‍ ഡോക്ടറേ വീണ്ടും വിശ്വസിച്ചു … ഡോകടര്‍ സീരിസായി ഒന്നുമില്ല എന്ന പറഞ്ഞ ധൈര്യത്തില്‍ ഭാര്യയുടെ ക്ഷീണമകറ്റാന്‍ ഹോസ്പിറ്റലിലെ ക്യാന്റീനില്‍ പോയി ചായ വാങ്ങിച്ച ഞങ്ങള്‍ കുടിച്ച പെട്ടന്ന് തന്നെ മുകളില്‍ പോയി ഒരു നേഴ്സ് ഓടി വന്ന ഞങ്ങളോട് പറഞ്ഞു മകന്റെ ഹാര്‍ട്ട് സ്റ്റെകയിട്ടുണ്ട് ഞാനും ഭാര്യയും അകത്തേക്കു കയറി നോക്കുമ്പോ പൊന്ന് മോന്‍ മരണത്തിലേക് അടുക്കുന്നത് പോലെ തോന്നി കുറച്ച മുന്‍പ് ഡോക്ടര്‍ നോര്മലാണെന്നാണ് പറഞ്ഞട് അത് വിശ്വസിച്ചാണ് ക്യാന്റീനില്‍ പോയദ് ..

മോന്റെ നെഞ്ചിലേക് ആഞ്ഞ നേകുകയാണ് ഡ്യൂട്ടി ഡോക്ടര്‍ .. ആദ്യത്തെ പൊന്ന് മോന്‍ മരണത്തോട് അടുക്കുന്ന രംഗം കണ്ട ഭാര്യ നിയന്ത്രണം വിട്ട് കരയുകയാണ് അപോഴുമ് ഞാന് പൊന്ന് മോന്റെ ശരീരം മുഴുവന്‍ തടവി നോക്കുമ്പോ നല്ല ചൂട് അനുഭവപ്പെടുന്നുണ്ട് എനിക് ചെറിയ പ്രതീക്ഷ വന്നു ഡ്യൂട്ടി ഡോക്ടറോട് കുറച്ചും കൂടി ഞെക്കാന്‍ പറഞ്ഞു സര്‍വ്വതും അല്ലാഹുവില്‍ തവക്കുല്‍ ചെയ്ത നബി (സ) യുടെ പേരില്‍ സ്വലാത് വര്‍ധിപ്പിച്ച കൊണ്ട് മോനെ കൊറേ തടവി.

പക്ഷെ അല്ലാഹുവിന്റെ തീരുമാനം പൊന്ന് മോനെ അവനിലേക് മടക്കി വിളിക്കലായിരുന്നു കുറച്ച നിമിഷങ്ങള്‍ക് ശേഷം പൊന്ന് മോന്റെ ശരീരം തണുക്കുന്നത് പോലെ തോന്നി പിന്നെ പൊന്ന് മോന്‍ രണ്ടു കണ്ണുമടച്ചു എന്റെ കണ്മുന്നില്‍ വെച്ച അല്ലാഹുവിലേക് യാത്രയായി പൊട്ടിക്കരയുന്ന ഭാര്യയായെ എങ്ങനെ സമാധാനിപ്പിക്കണമെന്നറിയാതെ ഞാനും വിഷമിച്ചു … കബറില്ക് ഇറങ്ങി മോന്റെ കവിളില്‍ മണ്ണ് വെക്കുമ്പോള്‍ ആ മുഖമൊന്ന് നോക്കി ശാന്തമായി എന്റെ മോന്‍ ഉറങ്ങുന്ന പോലെ .. സ്വര്ഗ്ഗത്തില് വെച്ചു കണ്ട് മുട്ടാന്‍ സര്‍വ ശ്കതന്‍ ഞങ്ങള്ക് തൗഫീഖ് നല്‍കുമാറാകട്ടെ ആമീന്‍

Tags: Hospital NegligenceShabeer Morgal

Related Posts

പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: ഹര്‍ഷിന സമരം അവസാനിപ്പിച്ചു
Kerala News

പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: ഹര്‍ഷിന സമരം അവസാനിപ്പിച്ചു

September 2, 2023
209
Load More
Next Post
ഫോണില്‍ വിളിച്ച് അഭിനന്ദിച്ചതിനു പിന്നാലെ സിവില്‍ സര്‍വീസ് വിജയിയെ നേരിട്ട് കാണാനെത്തി രാഹുല്‍; ശ്രീധന്യയ്ക്കും കുടുംബത്തിനും അഭിമാന നിമിഷം

ഫോണില്‍ വിളിച്ച് അഭിനന്ദിച്ചതിനു പിന്നാലെ സിവില്‍ സര്‍വീസ് വിജയിയെ നേരിട്ട് കാണാനെത്തി രാഹുല്‍; ശ്രീധന്യയ്ക്കും കുടുംബത്തിനും അഭിമാന നിമിഷം

പകുതി വിലയ്ക്ക് മദ്യം, ഈദിന് മുസ്ലീങ്ങള്‍ക്ക് ആട് സൗജന്യം; തെരഞ്ഞെടുപ്പിലെ വാഗ്ദാനങ്ങളില്‍ വ്യത്യസ്തത പുലര്‍ത്തി ഈ പാര്‍ട്ടി

പകുതി വിലയ്ക്ക് മദ്യം, ഈദിന് മുസ്ലീങ്ങള്‍ക്ക് ആട് സൗജന്യം; തെരഞ്ഞെടുപ്പിലെ വാഗ്ദാനങ്ങളില്‍ വ്യത്യസ്തത പുലര്‍ത്തി ഈ പാര്‍ട്ടി

ഇരട്ടപദവി വിവാദം; രാജി സന്നദ്ധത അറിയിച്ച് സൗരവ് ഗാംഗുലി

ഇരട്ടപദവി വിവാദം; രാജി സന്നദ്ധത അറിയിച്ച് സൗരവ് ഗാംഗുലി

Discussion about this post

RECOMMENDED NEWS

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം, സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം, സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

11 hours ago
13
ഇന്നും അതിശക്തമായ മഴ, മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അതിതീവ്ര മഴ, ഏഴ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

8 hours ago
7
അതിശക്തമായ മഴ, നിർത്തിയിട്ട ലോറിക്ക് മുകളിൽ മരം ഒടിഞ്ഞു വീണു

അതിശക്തമായ മഴ, നിർത്തിയിട്ട ലോറിക്ക് മുകളിൽ മരം ഒടിഞ്ഞു വീണു

10 hours ago
6
വീട്ടുമുറ്റത്ത് നിന്ന് മകന് ഭക്ഷണം കൊടുക്കുന്നതിനിടെ യുവതി പാമ്പ് കടിയേറ്റ് മരിച്ചു

വീട്ടുമുറ്റത്ത് നിന്ന് മകന് ഭക്ഷണം കൊടുക്കുന്നതിനിടെ യുവതി പാമ്പ് കടിയേറ്റ് മരിച്ചു

20 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version