BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, January 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഫർഹാനയെ സിദ്ദിഖിന് മുൻപും പരിചയം; ഷിബിലിക്ക് ജോലി നൽകിയത് ഫർഹാന ആവശ്യപ്പെട്ടത് പ്രകാരം; വിശ്വാസം പിടിച്ചുപറ്റി ഷിബിലി പാസ്‌വേഡുകൾ മനസിലാക്കി

Anitha by Anitha
May 27, 2023
in Kerala News, Trending
0
കൊല നടത്തിയത് എന്തിന്? പണത്തിന് വേണ്ടി മാത്രമോ? 18കാരിയും 22കാരിയും വ്യക്തിവൈരാഗ്യത്തിൽ ഈ ക്രൂരത ചെയ്യുമോ? ഹോട്ടലുടമയുടെ മരണത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ
376
VIEWS
Share on FacebookShare on Whatsapp

മലപ്പുറം: തിരൂർ സ്വദേശിയായ ഹോട്ടലുടമ സിദ്ദിഖിനെ കൊലപ്പെടുത്തിയ സംഭവം ഹണിട്രാപ്പ് ചെറുത്തതിനെ തുടർന്നുണ്ടായ കൊലപാതകമെന്ന് സ്ഥിരീകരണം. ഫർഹാനയും ഷിബിലിയും ആഷിക്കും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തെന്ന് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. സിദ്ദിഖിനെ കൊലപ്പെടുത്തി കഷണങ്ങളാക്കിയ ശേഷം അട്ടപ്പാടി ചുരത്തിൽ ഉപേക്ഷിക്കാനുള്ള പദ്ധതി ചിക്കു എന്ന ആഷിഖിന്റേത് എന്ന് പോലീസ് സ്ഥിരീകരിച്ചു.

READ ALSO

‘ഫെന്നി ചാറ്റ് പുറത്തുവിട്ടത് തന്നെ അധിക്ഷേപിക്കാൻ, പുറത്ത് വന്നത് തലയും വാലുമില്ലാത്ത ചാറ്റുകള്‍’; അതിജീവിത

‘ഫെന്നി ചാറ്റ് പുറത്തുവിട്ടത് തന്നെ അധിക്ഷേപിക്കാൻ, പുറത്ത് വന്നത് തലയും വാലുമില്ലാത്ത ചാറ്റുകള്‍’; അതിജീവിത

January 16, 2026
1
കുടുംബ വഴക്ക്: ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

മകളുമായുള്ള ബന്ധം ചോദ്യം ചെയ്തു; അയല്‍വാസിയായ യുവാവ് പെണ്‍കുട്ടിയുടെ അച്ഛനെ വെട്ടിക്കൊന്നു

January 16, 2026
3

സിദ്ദിഖിന്റെ കൊലപാതകത്തിന് പിന്നിൽ വ്യക്തി വൈരാഗ്യമാണോ എന്ന സംശയം ആദ്യം പോലീസിന് ഉണ്ടായിരുന്നെങ്കിലും ഹണി ട്രാപ്പ് പദ്ധതി പരാജയപ്പെട്ടതാണ് കൊലയിലേക്ക് നയിച്ചതെന്ന് മലപ്പുറം എസ്പി സുജിത്ത് ദാസ് വ്യക്തമാക്കി.

ഹോട്ടലിൽ പ്രതികൾ മുറിയെടുത്തത് കത്തിയും ചുറ്റികയുമടക്കമുള്ള ആയുധങ്ങൾ കൈയ്യിൽ കരുതിയാണെന്നും വ്യക്തമായി. ഫർഹാനയും സംഘവും ഹണിട്രാപ്പിന് പദ്ധതിയിട്ടിരുന്നു. ഹണി ട്രാപ്പിനായി സിദ്ദിഖിനെ നഗ്‌നാക്കി ഫർഹാനയ്‌ക്കൊപ്പം നിർത്തി ചിത്രമെടുക്കാനായിരുന്നു പദ്ധതി. അഥവാ ചെറുത്താൽ മർദ്ദിക്കാനാണ് ആയുധങ്ങൾ കൈയ്യിൽ കരുതിയതും.

സിദ്ദിഖ് പ്രതിരോധിച്ചതോടെ ഷിബിലിയടക്കം മൂവരും ചേർന്ന് സിദ്ദിഖിനെ മർദ്ദിക്കുകയായിരുന്നു. ഈ സമയത്ത് ഫർഹാനയുടെ കൈയ്യിലെ ചുറ്റിക ഉപയോഗിച്ച് ഷിബിലി സിദ്ധിഖിന്റെ തലയ്ക്ക് ആഞ്ഞടിച്ചു. ഈ സമയത്ത് ആഷിഖ് സിദ്ധിഖിന്റെ നെഞ്ചിൽ ആഞ്ഞ് ചവിട്ടി. വാരിയെല്ലുകൾ തകർന്നു. ശ്വാസകോശത്തിലടക്കം മുറിവേൽക്കുകയും ചെയ്തു. പിന്നീടാണ് ട്രോളി ബാഗുകളും കട്ടറും രണ്ട് തവണയായി കോഴിക്കോട് നിന്നും വാങ്ങി വന്നത്. ശുചിമുറിയിൽ വെച്ച് മൃതദേഹം മുറിച്ച് ബാഗുകളിലാക്കുകയായിരുന്നു.

ALSO READ- കെഎസ്ആര്‍ടിസി ബസില്‍ വെച്ച് യുവതിക്ക് നേരെ അതിക്രമം, 32കാരന്‍ അറസ്റ്റില്‍

അതേസമയം, പ്രതികൾ ചില കാര്യങ്ങൾ കുറ്റസമ്മതത്തിൽ പറഞ്ഞിട്ടുണ്ട് അത് സ്ഥിരീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് മലപ്പുറം എസ്പി സുജിത് ദാസ് പറഞ്ഞു. ഹോട്ടലിൽ ജോലി ചെയ്യുമ്പോൾ തന്നെ സിദ്ദിഖിന്റെ വിശ്വസ്തത പിടിച്ചുപറ്റിയ ഷിബിലി എടിഎമ്മിന്റെ പാസ്വേഡും മറ്റും കൈക്കലാക്കിയിരുന്നു.

സിദ്ദിഖ് തന്നെയാണ് സ്വമേധയാ ആദ്യം ഹോട്ടലിൽ മുറിയെടുത്തത്. ഫർഹാനയുടെ പിതാവും സിദ്ദിഖുമായി നേരത്തേയറിയാം. ഫർഹാന ആവശ്യപ്പെട്ടത് പ്രകാരമാണ് ഷിബിലിക്ക് സിദ്ദിഖിന് ഹോട്ടലിൽ ജോലി കൊടുത്തത്. ഫർഹാന ആവശ്യപ്പെട്ടത് പ്രകാരമാണ് സിദ്ദിഖ് ഹോട്ടലിൽ മുറിയെടുത്തത് എന്നാണ് പ്രതികളുടെ മൊഴി. എന്നാൽ ഷിബിലിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതിൽ സ്ഥിരീകരണമില്ല. ഷിബിലിയാണ് ഹണി ട്രാപ്പ് ആസൂത്രണം ചെയ്തതെന്ന് വ്യക്തമാണ്. മൂന്ന് പ്രതികൾക്കും ഹണിട്രാപ്പിനെ കുറിച്ച് അറിയാമായിരുന്നു.

19-ന് രാത്രിയാണ് മൃതദേഹം അട്ടപ്പാടി ചുരത്തിൽ ഉപേക്ഷിക്കുന്നത്. ആഷിഖാണ് അട്ടപ്പാടിയിൽ മൃതദേഹം ഉപേക്ഷിക്കാനുള്ള ഐഡിയ നൽകിയത്. ചുരത്തിന്റെ ഏറ്റവും മുകളിൽ കൊണ്ടുപോയി ഉപേക്ഷിക്കാനായിരുന്നു പദ്ധതി. പിന്നീട് ചെറുതുരുത്തിയിൽ നിന്നാണ് കാർ കണ്ടെത്തിയത്. ഫർഹാനയെ സംഭവത്തിന് ശേഷം വീട്ടിൽ കൊണ്ടുവിട്ടിരുന്നുവെന്നും എസ്പി സുജിത് ദാസ് മാധ്യമങ്ങളോട് പറഞ്ഞു.

പിടിയിലാകുമെന്ന് തോന്നിയതോടെ 24-ന് പുലർച്ചെയാണ് പ്രതികൾ ചെന്നൈയിലേക്ക് പോകുന്നത്. 24 വൈകീട്ട് ചെന്നൈയിലെത്തി. ആസാമിലേക്ക് പോകാൻ ശ്രമിക്കവെ പോലീസ് പിടിയിലാവുകയായിരുന്നു.

മേയ് 19നാണ് മൃതദേഹവുമായി അട്ടപ്പാടിയിലേക്ക് പോകുന്നത്. അവിടെയെത്തി ഏറ്റവും മുകളിൽ നിന്ന് പെട്ടികൾ കൊക്കയിലേക്ക് തള്ളി. അട്ടപ്പാടിയിലേക്ക് പോകാനും മൃതദേഹം അവിടെ കൊക്കയിൽ ഉപേക്ഷിക്കാനുമുള്ള പദ്ധതി ആഷിഖിന്റേതായിരുന്നു.

സിദ്ദിഖിനെ കാണാതായ മെയ് 18ന് തന്നെ ഫോൺ സ്വിച്ച് ഓഫായിരുന്നു. സിദ്ദിഖിനെ കാണാതാകുകയും പിന്നാലെ അക്കൗണ്ടിൽ നിന്ന് എടിഎം ഉപയോഗിച്ച് പണം പിൻവലിക്കുകയും ഗൂഗിൾ പേ വഴി പണം ട്രാൻസ്ഫർ ചെയ്യുകയും ചെയ്തിരുന്നു.

ഇത് തിരിച്ചറിഞ്ഞതോടെയാണ് കുടുംബം മെയ് 22ന് പോലീസിൽ പരാതി നൽകിയത്. സിദ്ദിഖിന്റെ മകന്റെ ഫോണിലേക്കായിരുന്നു ട്രാൻസാക്ഷൻ മെസേജുകൾ വന്നിരുന്നത്. ഫർഹാനയുടെ ആവശ്യപ്രകാരമാണ് ഷിബിലിക്ക് സിദ്ദിഖ് ഹോട്ടലിൽ ജോലി നൽകിയത്. വിശ്വസ്തനായി നിന്ന് ഷിബിലി, സിദ്ദിഖിന്റെ എടിഎമ്മിന്റെ പാസ്വേർഡ് പോലും മനസ്സിലാക്കിയിരുന്നു.

സിദ്ദിഖിനെ കാണാതാകുന്നതിന് മുമ്പ് ഷിബിലിയെ ജോലിയിൽ നിന്ന് പറഞ്ഞുവിട്ടു. സിദ്ദിഖിന്റെ പേരിൽ എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ മുറിയെടുത്തെന്ന വിവരം ലഭിച്ച പൊലീസ് അന്വേഷണം ഷിബിലിയെ കേന്ദ്രീകരിച്ചാണ് മുന്നോട്ട് കൊണ്ടുപോയത്. ഇതോടെ കുടുങ്ങുമെന്ന് മനസ്സിലായ ഷിബിലിയും ഫർഹാനയും ട്രെയിൻ മാർഗം ചെന്നൈയിലേക്ക് കടന്നു. അവിടെ നിന്ന് അസ്സമിലേക്ക് കടക്കാനായിരുന്നു പദ്ധതി. എന്നാൽ അതിന് മുമ്പ് എഗ്മോർ റെയിൽവെ പൊലീസിന്റെ പിടിയിലായി. ഇവരിൽ നിന്ന് പൊലീസ് മൊബൈൽ ഫോൺ, ട്രോളി ബാഗ്, 16,000 രൂപ അടങ്ങിയ പേഴ്‌സ്, ഫർഹാനയുടെ പാസ്‌പോർട്ട് എന്നിവ പിടിച്ചെടുത്തിരുന്നു. പിന്നീട് പ്രതികളെ കേരള പൊലീസ് സംഘത്തിന് കൈമാറി. കേരളത്തിലെത്തിച്ച ഇരുവരെയും ചോദ്യം ചെയ്തതോടെയാണ് ഹണി ട്രാപ്പ് തന്നെയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് വ്യക്തമായത്. കൂടുതൽ തെളിവുകൾ ലഭിക്കാനുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Related Posts

‘ഫെന്നി ചാറ്റ് പുറത്തുവിട്ടത് തന്നെ അധിക്ഷേപിക്കാൻ, പുറത്ത് വന്നത് തലയും വാലുമില്ലാത്ത ചാറ്റുകള്‍’; അതിജീവിത
Kerala News

‘ഫെന്നി ചാറ്റ് പുറത്തുവിട്ടത് തന്നെ അധിക്ഷേപിക്കാൻ, പുറത്ത് വന്നത് തലയും വാലുമില്ലാത്ത ചാറ്റുകള്‍’; അതിജീവിത

January 16, 2026
1
കുടുംബ വഴക്ക്: ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി
Kerala News

മകളുമായുള്ള ബന്ധം ചോദ്യം ചെയ്തു; അയല്‍വാസിയായ യുവാവ് പെണ്‍കുട്ടിയുടെ അച്ഛനെ വെട്ടിക്കൊന്നു

January 16, 2026
3
കുടുംബ വഴക്ക്, അമ്മാവനെ  അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ച് മരുമകൻ
Kerala News

കുടുംബ വഴക്ക്, അമ്മാവനെ അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ച് മരുമകൻ

January 15, 2026
4
ഒരു കോടി അടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു, സംഭവം ബ്ലാക്കിൽ വിൽക്കാൻ ശ്രമിക്കവെ
Kerala News

ഒരു കോടി അടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു, സംഭവം ബ്ലാക്കിൽ വിൽക്കാൻ ശ്രമിക്കവെ

January 15, 2026
2
ആ അസുഖം അധികാരത്തിന്റെ അപ്പ കഷ്ണവുമായി ബന്ധപ്പെട്ടത് , ഐഷ പോറ്റിക്കൈതിരെ രൂക്ഷ വിമര്‍ശനവുമായി എംവി ഗോവിന്ദൻ
Kerala News

ആ അസുഖം അധികാരത്തിന്റെ അപ്പ കഷ്ണവുമായി ബന്ധപ്പെട്ടത് , ഐഷ പോറ്റിക്കൈതിരെ രൂക്ഷ വിമര്‍ശനവുമായി എംവി ഗോവിന്ദൻ

January 15, 2026
7
‘അധികാരത്തില്‍ ഇരിക്കുന്നത് പെണ്ണാവുമ്പോള്‍ ചിലര്‍ക്ക് ഉശിര് കൂടും, കൂടെയുള്ള ഒന്നിനെ ആക്രമിക്കുമ്പോള്‍ കൂടെ നില്‍ക്കുക കമ്മ്യൂണിസ്റ്റുകാരുടെ ചുമതല’ ; പിപി ദിവ്യ
Kerala News

ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് പിപി ദിവ്യയെ മാറ്റി

January 15, 2026
6
Load More
Next Post
ജോയ് മാത്യ സ്‌ക്രിപ്റ്റ് വലിച്ചെറിഞ്ഞു; വസ്ത്രം കോസ്റ്റിയൂം ഡിസൈനറുടെ മുഖത്തേക്ക് എറിഞ്ഞു; പ്രമോഷനും സഹകരിക്കുന്നില്ല; പരാതിയുമായി ‘ബൈനറി’ ടീം

ജോയ് മാത്യ സ്‌ക്രിപ്റ്റ് വലിച്ചെറിഞ്ഞു; വസ്ത്രം കോസ്റ്റിയൂം ഡിസൈനറുടെ മുഖത്തേക്ക് എറിഞ്ഞു; പ്രമോഷനും സഹകരിക്കുന്നില്ല; പരാതിയുമായി 'ബൈനറി' ടീം

സഹപ്രവർത്തകർ ഒരുക്കിയ വിരമിക്കൽ സൽക്കാരത്തിന് എത്തിയതിനിടെ കുഴഞ്ഞുവീണു; മിനി ടീച്ചറുടെ വിയോഗത്തിൽ കണ്ണീർ

സഹപ്രവർത്തകർ ഒരുക്കിയ വിരമിക്കൽ സൽക്കാരത്തിന് എത്തിയതിനിടെ കുഴഞ്ഞുവീണു; മിനി ടീച്ചറുടെ വിയോഗത്തിൽ കണ്ണീർ

ജനൽ അടയ്ക്കുന്നതിനെ ചൊല്ലി തർക്കം; പ്രധാനധ്യാപികയെ വളഞ്ഞിട്ട് മറ്റ് അധ്യാപികമാർ; നോക്കി നിന്ന് വിദ്യാർത്ഥികൾ; വീഡിയോ വൈറൽ

ജനൽ അടയ്ക്കുന്നതിനെ ചൊല്ലി തർക്കം; പ്രധാനധ്യാപികയെ വളഞ്ഞിട്ട് മറ്റ് അധ്യാപികമാർ; നോക്കി നിന്ന് വിദ്യാർത്ഥികൾ; വീഡിയോ വൈറൽ

Discussion about this post

RECOMMENDED NEWS

ആ അസുഖം അധികാരത്തിന്റെ അപ്പ കഷ്ണവുമായി ബന്ധപ്പെട്ടത് , ഐഷ പോറ്റിക്കൈതിരെ രൂക്ഷ വിമര്‍ശനവുമായി എംവി ഗോവിന്ദൻ

ആ അസുഖം അധികാരത്തിന്റെ അപ്പ കഷ്ണവുമായി ബന്ധപ്പെട്ടത് , ഐഷ പോറ്റിക്കൈതിരെ രൂക്ഷ വിമര്‍ശനവുമായി എംവി ഗോവിന്ദൻ

13 hours ago
7
‘അധികാരത്തില്‍ ഇരിക്കുന്നത് പെണ്ണാവുമ്പോള്‍ ചിലര്‍ക്ക് ഉശിര് കൂടും, കൂടെയുള്ള ഒന്നിനെ ആക്രമിക്കുമ്പോള്‍ കൂടെ നില്‍ക്കുക കമ്മ്യൂണിസ്റ്റുകാരുടെ ചുമതല’ ; പിപി ദിവ്യ

ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് പിപി ദിവ്യയെ മാറ്റി

15 hours ago
6
ഓണ്‍ലൈനില്‍ പടക്കം ഓര്‍ഡര്‍ ചെയ്തു, പടക്കമെന്നറിയാതെ പാഴ്‌സലുമായി സഞ്ചരിച്ച ലോറി കത്തിയമര്‍ന്നു; സംഭവം തൃശൂരില്‍

ഓണ്‍ലൈനില്‍ പടക്കം ഓര്‍ഡര്‍ ചെയ്തു, പടക്കമെന്നറിയാതെ പാഴ്‌സലുമായി സഞ്ചരിച്ച ലോറി കത്തിയമര്‍ന്നു; സംഭവം തൃശൂരില്‍

17 hours ago
5
സഞ്ജു സാംസൺ ബിജെപി സ്ഥാനാർഥിയാകുമെന്ന വാർത്തകളോട് പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ

സഞ്ജു സാംസൺ ബിജെപി സ്ഥാനാർഥിയാകുമെന്ന വാർത്തകളോട് പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ

20 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version