BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, August 14, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

അവസാന നിമിഷം കലാപം സൃഷ്ടിക്കാന്‍ ശ്രമം; സംഘപരിവാറിനെ ഭയന്നാണ് ശബരിമല ഇറങ്ങിയതെന്ന് മാധ്യമപ്രവര്‍ത്തകര്‍

അയ്യപ്പഭക്തരുടെ വേഷത്തില്‍ 3000-ല്‍ അധികം അളുകളാണ് കഴിഞ്ഞ കുറച്ച് ദിവസമായി സന്നിധാനത്ത് ഉള്ളത്.

Anitha by Anitha
October 22, 2018
in Kerala News, Politics
0
അവസാന നിമിഷം കലാപം സൃഷ്ടിക്കാന്‍ ശ്രമം; സംഘപരിവാറിനെ ഭയന്നാണ് ശബരിമല ഇറങ്ങിയതെന്ന് മാധ്യമപ്രവര്‍ത്തകര്‍
650
SHARES
1.9k
VIEWS
Share on FacebookShare on Whatsapp

പന്തളം: ശബരിമലയിലെ അക്രമികള്‍ വസ്തുതകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തങ്ങളെ അനുവദിച്ചില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍. കടുത്തഭീഷണികളെ മറികടന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒടുവില്‍ ശബരിമലയില്‍ നിന്നും ഇറങ്ങിയത് തങ്ങള്‍ കാരണം സന്നിധാനം ഒരു കലാപഭൂമിയാകേണ്ട എന്നുകരുതിയാണെന്നും ന്യൂസ് 18 റിപ്പോര്‍ട്ടറായ സനോജ് സുരേന്ദ്രന്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചു.

READ ALSO

high court| bignewslive

‘ദേശീയപാതയിലെ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നൽകണം ‘, ഹൈക്കോടതി

August 13, 2025
2
കുതിച്ചെത്തിയ ബസ് ബൈക്കിൽ ഇടിച്ചു, കുട്ടിയടക്കമുള്ളവർ റോഡിലേക്ക് തെറിച്ചുവീണു, ബസ് തടഞ്ഞ് നാട്ടുകാർ

കുതിച്ചെത്തിയ ബസ് ബൈക്കിൽ ഇടിച്ചു, കുട്ടിയടക്കമുള്ളവർ റോഡിലേക്ക് തെറിച്ചുവീണു, ബസ് തടഞ്ഞ് നാട്ടുകാർ

August 13, 2025
3

ശബരിമല റിപ്പോര്‍ട്ടിങ്ങിനിടെ സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് വലിയ ഭീഷണികളാണ് നേരിടേണ്ടിവന്നത്. യഥാര്‍ത്ഥ വസ്തുത റിപ്പോര്‍ട്ടു ചെയ്യുമ്പോള്‍ തങ്ങള്‍ക്കുനേരെ കയ്യേറ്റ ശ്രമമുണ്ടായി. അയ്യപ്പഭക്തരുടെ വേഷത്തില്‍ 3000-ല്‍ അധികം അളുകളാണ് കഴിഞ്ഞ കുറച്ച് ദിവസമായി സന്നിധാനത്ത് ഉള്ളത്. ഇവരുടെ ആക്രമം ഭയന്ന് പലപ്പോഴും അക്രമികളെ വെറുപ്പിക്കാതെ വാര്‍ത്ത പറയേണ്ടി വന്നിട്ടുണ്ട്. പിന്നീട് ഇവരുടെ ഇടയില്‍ നിന്ന് മാറിനിന്നാണ് വസ്തുത റിപ്പോര്‍ട്ടു ചെയ്തതെന്നും സനോജ് പറയുന്നു.

സ്ത്രീകള്‍ എത്താത്ത സ്ഥിതിക്ക് അവസാന നിമിഷം മാധ്യമങ്ങളെ കൈകാര്യം ചെയ്യാനായിരുന്നു പ്രതിഷേധക്കാരുടെ തീരുമാനം. ഇതുവഴി അവര്‍ ആഗ്രഹിക്കുന്നതും സന്നിധാനത്ത് ഒരു പോലീസ് നടപടിയാണ്. അങ്ങനെ സംസ്ഥാന വ്യാപകമായി കലാപം അഴിച്ച് വിടാനുമായിരുന്നു തീരുമാനം. ആ കലാപത്തിന് തങ്ങള്‍ കാരണക്കാരക്കേണ്ടതില്ലെന്ന തിരിച്ചറിവില്‍ നിന്നുമാണ് ഞങ്ങള്‍ മല ഇറങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഇന്നലെ 47 ക്കാരിയായ തെലുങ്കാ സ്വദേശിയായ ഭക്ത വന്നപ്പോഴും സമാന സംഭവം. അവര്‍ക്ക് ബഹളം കേട്ട് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായി. ഉടന്‍ തന്നെ ആംബുലന്‍സില്‍ പമ്പയിലേക്ക് കൊണ്ടുപോയി. ഇത്തരം സംഭവങ്ങള്‍ ഉണ്ടാക്കുമ്പോള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്ന ഞങ്ങളുടെ സമീപം വട്ടം കൂടുകയാണ് പ്രതിഷേധക്കാര്‍. അവര്‍ ഞങ്ങളുടെ ദ്യശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തു. അവര്‍ക്ക് ഇഷ്ടമില്ലാത്ത കാര്യം പറഞ്ഞാല്‍ കൈയ്യേറ്റ ശ്രമം.

അപ്പോള്‍ അവരെ വെറുപ്പിക്കാതെ വാര്‍ത്ത പറയേണ്ടി വരുന്ന ഞങ്ങള്‍ക്ക് അവരുടെ ഇടയില്‍ നിന്നും മാറി നിന്നാണ് യഥാര്‍ത്ഥ വസ്തുത പറയേണ്ടി വന്നത്. ഇതിന്റെയെല്ലാം പേരില്‍ ഞങ്ങളെ ശത്രുക്കളെ പോലെയാണ് പ്രതിഷേധക്കാര്‍ കണ്ടിരുന്നത്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുമ്പോഴും, അല്ലാത്തപ്പോഴും ഞങ്ങളെ നീരിക്ഷിക്കാന്‍ എപ്പോഴും രണ്ടും മൂന്നും പേരുടെ സാന്നിദ്ധ്യം ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു.’ സനോജ് വിശദീകരിക്കുന്നു.

മാധ്യമപ്രവര്‍ത്തകരുടെ ഫോട്ടോ ഉള്‍പ്പെടെ നല്‍കിക്കൊണ്ട് അവരെ കൈകാര്യം ചെയ്യണമെന്ന നിലയില്‍ ഇവര്‍ വാട്സ്ആപ്പ് വഴി സന്ദേശം പ്രചരിപ്പിക്കുന്നുണ്ടെന്നും ഇന്ന് അതിനുള്ള നീക്കം സജീവമായി നടക്കുന്നുവെന്നകാര്യം അറിഞ്ഞാണ് തങ്ങള്‍ മല ഇറങ്ങാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

‘ഇതിനിടയിലാണ് മാധ്യമ പ്രവര്‍ത്തകരെ കൈകാര്യം ചെയ്യണമെന്ന നിലയില്‍ ഇവരുടെ വാട്സാപ്പ് വഴി വ്യാപകമായി സന്ദേശം പ്രചരിപ്പിച്ചിത്. ചില മാധ്യമ പ്രവര്‍ത്തകരുടെ ഫോട്ടോ ഉള്‍പ്പെടെ ആയിരുന്നു പ്രചരണം. അവസാന ദിവസമായ ഇന്ന് ഇതിനുള്ള നീക്കം സജീവമായി നടക്കുന്നകാര്യം അറിഞ്ഞാണ് ഞങ്ങള്‍ മല ഇറങ്ങാന്‍ തീരുമാനിച്ചത്. ‘ അദ്ദേഹം പറയുന്നു.

‘പോകുവാനുള്ള തീരുമാനം അറിഞ്ഞ് സന്നിധാനത്ത് ഉണ്ടായിരുന്ന ഐജി ശ്രീജിത്ത് പോവേണ്ടതില്ലെന്ന് അറിയിച്ചെങ്കിലും സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് എല്ലാവരും മടങ്ങുവാന്‍ തീരുമാനിക്കുക ആയിരുന്നു. അയ്യപ്പഭക്തരുടെ വേഷത്തിലാണ് പ്രതിഷേധക്കാര്‍ സന്നിധാനത്ത് ഉള്ളത്. പലരും സമരത്തിന് എത്തിയത് ഇരുമുടി കെട്ടുമായിട്ടാണ്.

സ്ത്രീകള്‍ എത്താത്ത സ്ഥിതിക്ക് അവസാന നിമിഷം മാധ്യമങ്ങളെ കൈകാര്യം ചെയ്യാനായിരുന്നു പ്രതിഷേധക്കാരുടെ തീരുമാനം. ഇതുവഴി അവര്‍ ആഗ്രഹിക്കുന്നതും സന്നിധാനത്ത് ഒരു പോലീസ് നടപടിയാണ്. അങ്ങനെ സംസ്ഥാന വ്യാപകമായി കലാപം അഴിച്ച് വിടാനുമായിരുന്നു തീരുമാനം. ആ കലാപത്തിന് ഞങ്ങള്‍ കാരണക്കാരക്കേണ്ടതില്ലെന്ന തിരിച്ചറിവില്‍ നിന്നുമാണ് ഞങ്ങള്‍ മല ഇറങ്ങിയത്.’ സനോജ് വിശദീകരിക്കുന്നു.

Tags: bjpKeralapoliticssabarimalasabarimala issueSabarimala verdictsabarimala women entrySanoj Surendran

Related Posts

rahul gandhi | bignewslive
India

‘മഹാത്മാഗാന്ധിയുടേത് പോലുള്ള കൊലപാതകം ഇനിയും ആവർത്തിച്ചേക്കാം ‘, തൻ്റെ ജീവന് ഭീഷണിയുണ്ടെന്ന് കോടതിയെ അറിയിച്ച് രാഹുൽ ഗാന്ധി

August 13, 2025
3
പൊള്ളുന്ന ചൂടില്‍ ആശ്വാസമായി മഴ വരുന്നു; കേരളത്തില്‍ ഇന്നും വരും ദിവസങ്ങളിലും ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത
Kerala News

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ പുതിയ ന്യൂനമര്‍ദ്ദം, കേരളത്തില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ മഴ മുന്നറിയിപ്പ്‌

August 13, 2025
3
‘പ്രിയങ്ക ഗാന്ധിയെ കാണാനില്ല, കണ്ടെത്തി തരണം’; പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി
Kerala News

‘പ്രിയങ്ക ഗാന്ധിയെ കാണാനില്ല, കണ്ടെത്തി തരണം’; പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

August 11, 2025
3
‘തൃശൂരിലും വോട്ടർ പട്ടികയിൽ അട്ടിമറി നടന്നതായി സംശയം ബലപ്പെടുന്നു ‘; വിഎസ് സുനിൽകുമാർ
Kerala News

‘തൃശൂരിൽ അനർഹമായ നൂറുകണക്കിന് വോട്ടുകൾ ബിജെപി ചേർത്തു എന്നതിന് കൂടുതൽ തെളിവുകൾ പുറത്തുവരുന്നു’, കോടതിയെ സമീപിക്കുമെന്ന് വിഎസ് സുനിൽകുമാർ

August 11, 2025
2
ചക്രവാതചുഴി; കേരളത്തില്‍ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala News

കേരളത്തിൽ ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്; 3 ജില്ലകളിൽ റെഡ് അലർട്ട്

August 5, 2025
2
കൊടുംചൂടില്‍ ആശ്വാസമായി മഴ മുന്നറിയിപ്പ്, വരും ദിവസങ്ങളില്‍ 3 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
Kerala News

കേരളത്തില്‍ അതിതീവ്ര മഴ വരുന്നു; നാളെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

August 4, 2025
3
Load More
Next Post
ഫ്രാങ്കോ മുളക്കലിനെതിരെ പരാതി നല്‍കിയ വൈദികന്‍ മരിച്ച നിലയില്‍

ഫ്രാങ്കോ മുളക്കലിനെതിരെ പരാതി നല്‍കിയ വൈദികന്‍ മരിച്ച നിലയില്‍

രഹ്നാ ഫാത്തിമയെ സ്ഥലം മാറ്റി ബിഎസ്എന്‍എല്‍

രഹ്നാ ഫാത്തിമയെ സ്ഥലം മാറ്റി ബിഎസ്എന്‍എല്‍

മീന്‍ കറി നന്നേ ബോധിച്ചു;മന്ത്രി ഹോട്ടല്‍ ജീവനക്കാരന് നല്‍കിയത് കാല്‍ ലക്ഷം രൂപ ടിപ്! ഒപ്പം ഉംറ നിര്‍വ്വഹിക്കാനുള്ള ചെലവും

മീന്‍ കറി നന്നേ ബോധിച്ചു;മന്ത്രി ഹോട്ടല്‍ ജീവനക്കാരന് നല്‍കിയത് കാല്‍ ലക്ഷം രൂപ ടിപ്! ഒപ്പം ഉംറ നിര്‍വ്വഹിക്കാനുള്ള ചെലവും

Discussion about this post

RECOMMENDED NEWS

യാത്രക്കിടെ മാല നഷ്ടപ്പെട്ടു, ഒമ്പതാംനാള്‍ വീട്ടുപടിക്കല്‍ മാലകൊണ്ട് വെച്ച് അജ്ഞാതന്‍ കൂടെ ഒരു കത്തും; മാല കിട്ടിയ സന്തോഷത്തില്‍ കാസര്‍കോട്ടെ ദമ്പതികള്‍

യാത്രക്കിടെ മാല നഷ്ടപ്പെട്ടു, ഒമ്പതാംനാള്‍ വീട്ടുപടിക്കല്‍ മാലകൊണ്ട് വെച്ച് അജ്ഞാതന്‍ കൂടെ ഒരു കത്തും; മാല കിട്ടിയ സന്തോഷത്തില്‍ കാസര്‍കോട്ടെ ദമ്പതികള്‍

20 hours ago
4
ഛത്തീസ്ഗഡിൽ അറസ്റ്റിലായ സിസ്റ്റർ പ്രീതി മേരിയുടെ വീട് സന്ദർശിച്ച് സുരേഷ് ​ഗോപി

ഛത്തീസ്ഗഡിൽ അറസ്റ്റിലായ സിസ്റ്റർ പ്രീതി മേരിയുടെ വീട് സന്ദർശിച്ച് സുരേഷ് ​ഗോപി

16 hours ago
4
ഉത്തരകാശിയിലെ മിന്നല്‍ പ്രളയം: ഒമ്പത് സൈനികരെ കാണാതായി, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ഉത്തരകാശിയിലെ മിന്നല്‍ പ്രളയം: ഒമ്പത് സൈനികരെ കാണാതായി, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

1 week ago
19
കുതിച്ചെത്തിയ ബസ് ബൈക്കിൽ ഇടിച്ചു, കുട്ടിയടക്കമുള്ളവർ റോഡിലേക്ക് തെറിച്ചുവീണു, ബസ് തടഞ്ഞ് നാട്ടുകാർ

കുതിച്ചെത്തിയ ബസ് ബൈക്കിൽ ഇടിച്ചു, കുട്ടിയടക്കമുള്ളവർ റോഡിലേക്ക് തെറിച്ചുവീണു, ബസ് തടഞ്ഞ് നാട്ടുകാർ

11 hours ago
3

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version