BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, January 22, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Sports

രാജസ്ഥാനെതിരെ ചെന്നൈയ്ക്ക് 152 റണ്‍സ് വിജയലക്ഷ്യം

Anu by Anu
April 11, 2019
in Sports
0
രാജസ്ഥാനെതിരെ ചെന്നൈയ്ക്ക് 152 റണ്‍സ് വിജയലക്ഷ്യം
39
VIEWS
Share on FacebookShare on Whatsapp

ജയ്പൂർ: രാജസ്ഥാൻ റോയൽസിനെതിരായ ഐപിഎൽ മത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിങ്സിന് 152 റണ്‍സ് വിജയലക്ഷ്യം.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.മികച്ച തുടക്കമായിരുന്നു രാജസ്ഥാന്റേത്.

READ ALSO

അനിശ്ചിതത്വത്തിന് അവസാനം, ഐഎസ്എല്‍ രണ്ടോ, മൂന്നോ വേദികളിലായി നടത്തും

അനിശ്ചിതത്വത്തിന് അവസാനം, ഐഎസ്എല്‍ രണ്ടോ, മൂന്നോ വേദികളിലായി നടത്തും

December 29, 2025
16
വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്

വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്

November 3, 2025
18

രാജസ്ഥാൻ റോയൽസ് നന്നായി തുടങ്ങിയെങ്കിലും പെട്ടെന്ന് പിടിവിട്ട് വീഴുകയായിരുന്നു. 17 പന്തിൽ 31 റൺസടിച്ച് ഒാപ്പണിംഗ് സഖ്യം തകർന്നതിന് പിന്നാലെ തുരുതുരാ വിക്കറ്റുകൾ പൊഴിഞ്ഞു. 15 ഒാവറിൽ 103 റൺസെടുക്കുന്നതിനിടെ ആറ് വിക്കറ്റുകൾ നഷ്ടമായി.

11 പന്തുകളിൽ മൂന്ന് ബൗണ്ടറികൾ പറത്തി 14 റൺസെടുത്ത രാജസ്ഥാൻ നായകൻ അജിങ്ക്യ രഹാനെയെ എൽ.ബിയിൽ കുരുക്കി പേസർ ദീപക് ചഹാറാണ് ചെന്നൈയ്ക്ക് മത്സരത്തിലെ ആദ്യബ്രേക്ക് നൽകിയത്. രഹാനെയ്‌‌ക്കൊപ്പം ഒാപ്പണിംഗിൽ തകർത്താടിയ ജോസ് ബട്ട്‌ലറായിരുന്നു അടുത്തതായി കൂടാരം കയറിയത്. 10 പന്തുകളിൽ നാലുഫോറും ഒരു സിക്‌സുമടക്കം 23 റൺസടിച്ച ബട്ട്‌ലറെ ശാർദ്ദൂൽ അമ്പാട്ടി റായ്ഡുവിന്റെ കൈയിലെത്തിക്കുകയായിരുന്നു. ഇതോടെ രാജസ്ഥാൻ 47/2 എന്ന നിലയിലായി.

കഴിഞ്ഞ കളിയിൽ പരിക്കുമൂലം പുറത്തിരുന്ന സഞ്ജു സാംസണായിരുന്നു അടുത്ത ഇര. ആറ് പന്തുകൾ നേരിട്ട സഞ്ജു ആറ് റൺസെടുത്ത് സാന്റ്നറുടെ പന്തിൽ ധ്രുവ് ഷോറേയ്ക്ക് ക്യാച്ച് നൽകി മടങ്ങി. തുടർന്ന് രവീന്ദ്ര ജഡേജയുടെ ഉൗഴം.

ഒൻപതാം ഒാവറിൽ ജഡേജ രാഹുൽ ത്രിപാതിയെ (10) കേദാർ യാദവിന്റെ കൈയിലെത്തിച്ചു. 11-ാം ഒാവറിൽ ആസ്ട്രേലിയൻ താരം സ്റ്റീവൻ സ്മിത്തിനെയും (5) ജഡേജ കൂടാരം കയറ്റി. അമ്പാട്ടി റായ്ഡുവിനായിരുന്നു സ്മിത്തിന്റെ ക്യാച്ച്. ഇതോടെ രാജസ്ഥാൻ 78/5 എന്ന നിലയിലായി. തുടർന്ന് ഒരറ്റത്ത് ബെൻ സ്റ്റോക്സ് (28)പൊരുതി നിൽക്കവേ റിയാൻ പരാഗ് (16) 15-ം ഒാവറിൽ പുറത്തായി. ശാർദ്ദൂലിന്റെ പന്തിൽ ധോണിക്കായിരുന്നു ക്യാച്ച്.

Tags: iplRR Vs CSK

Related Posts

ഐപിഎൽ: മൂന്നാം കപ്പിൽ മുത്തമിട്ട് കൊൽക്കത്ത; എട്ട് വിക്കറ്റിന് ഹൈദരാബാദിനെ തോൽപ്പിച്ചു
Cricket

ഐപിഎൽ: മൂന്നാം കപ്പിൽ മുത്തമിട്ട് കൊൽക്കത്ത; എട്ട് വിക്കറ്റിന് ഹൈദരാബാദിനെ തോൽപ്പിച്ചു

May 26, 2024
40
kohli| bignewslive
Sports

പെരുമാറ്റച്ചട്ട ലംഘനം; വിരാട് കോഹ്ലിക്ക് ഒരു കോടി ഏഴ് ലക്ഷം രൂപ പിഴ, ഗംഭീറിന് 25 ലക്ഷം

May 2, 2023
457
Sunil Gavaskar | Bignewslive
Cricket

“കോഹിനൂര്‍ തിരിച്ച് തരുന്ന കാര്യം എന്തായി ?” ഐപിഎല്ലിനിടെ ബ്രിട്ടീഷ് കമന്റേറ്ററോട് ഗവാസ്‌കര്‍ !

April 13, 2022
97
Sports

സീസൺ തുടങ്ങും മുമ്പ് ട്രാൻസ്ഫർ പേപ്പറിൽ ഒപ്പിട്ടില്ലെങ്കിൽ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തില്ലെന്ന് ഭീഷണിപ്പെടുത്തി; മുംബൈ ഇന്ത്യൻസിന് എതിരെ റോബിൻ ഉത്തപ്പ

April 10, 2022
48
ഐപിഎൽ : ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും
Sports

ഐപിഎൽ : ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും

March 7, 2022
59
IPL | Bignewslive
Cricket

‘മറ്റുള്ളവര്‍ക്ക് ഇത്രയും മുന്‍തൂക്കം നല്‍കുന്നില്ലല്ലോ’ : മുംബൈ ഇന്ത്യന്‍സിനെ വാങ്കഡെയില്‍ കളിപ്പിക്കരുതെന്ന ആവശ്യവുമായി മറ്റ് ടീമുകള്‍

February 24, 2022
42
Load More
Next Post
‘ചെന്നൈ സൂപ്പര്‍’: രാജസ്ഥാനെതിരെ നാല് വിക്കറ്റ് ജയം

'ചെന്നൈ സൂപ്പര്‍': രാജസ്ഥാനെതിരെ നാല് വിക്കറ്റ് ജയം

വയനാട്ടില്‍ രാഹുലിനെതിരെ സിപിഎമ്മിന്റെ കര്‍ഷക മാര്‍ച്ച് ഇന്ന്!

വയനാട്ടില്‍ രാഹുലിനെതിരെ സിപിഎമ്മിന്റെ കര്‍ഷക മാര്‍ച്ച് ഇന്ന്!

തെരഞ്ഞെടുപ്പ് പ്രചാരണം; പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍

തെരഞ്ഞെടുപ്പ് പ്രചാരണം; പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍

Discussion about this post

RECOMMENDED NEWS

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ നിർണായക നടപടി; ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി

ഉണ്ണികൃഷ്ണൻ പോറ്റിയുടെ 1.3 കോടി വില വരുന്ന ആസ്തി മരവിപ്പിച്ച് ഇ ഡി

19 hours ago
10
‘ഉപയോഗിച്ച ഉടുപ്പ് പോലെ മകളെ ഉപേക്ഷിച്ചു’ ,കമലേശ്വരത്ത് ജീവനൊടുക്കിയ അമ്മയുടേയും മകളുടേയും ആത്മഹത്യാകുറിപ്പ് പുറത്ത്, മകളുടെ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങള്‍

‘ഉപയോഗിച്ച ഉടുപ്പ് പോലെ മകളെ ഉപേക്ഷിച്ചു’ ,കമലേശ്വരത്ത് ജീവനൊടുക്കിയ അമ്മയുടേയും മകളുടേയും ആത്മഹത്യാകുറിപ്പ് പുറത്ത്, മകളുടെ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങള്‍

5 hours ago
8
‘ഭര്‍ത്താവ് മകളെ ഉപേക്ഷിച്ചു’ ; ഫാമിലി ഗ്രൂപ്പില്‍ സന്ദേശം അയച്ച് അമ്മയും മകളും ജീവനൊടുക്കി

‘ഭര്‍ത്താവ് മകളെ ഉപേക്ഷിച്ചു’ ; ഫാമിലി ഗ്രൂപ്പില്‍ സന്ദേശം അയച്ച് അമ്മയും മകളും ജീവനൊടുക്കി

7 hours ago
6
‘ബസിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടു’; മൊഴിയിൽ ഉറച്ച് ഷിംജിത

‘ബസിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടു’; മൊഴിയിൽ ഉറച്ച് ഷിംജിത

6 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version