BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, December 19, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

കളഞ്ഞു കിട്ടിയ പഴ്‌സ് തിരികെ ഏല്‍പ്പിച്ചു; പഴ്‌സില്‍ ഉണ്ടായിരുന്നത് 40000 രൂപ, മടങ്ങാന്‍ നേരം 54കാരന്‍ ചോദിച്ചത് ഏഴുരൂപ മാത്രം! സത്യസന്ധതയ്ക്ക്‌ നിറകൈയ്യടി

കൊറഗോണ്‍ സ്വദേശിയും അമേരിക്കയില്‍ താമസക്കാരനുമായ രാഹുല്‍ ബാര്‍ഗെ എന്നയാള്‍ അഞ്ചുലക്ഷം രൂപ ധനസഹായം വാഗ്ദാനം ചെയ്തെങ്കിലും അതും ധനജി സ്നേഹപൂര്‍വം നിരസിച്ചു.

Soumya by Soumya
November 4, 2019
in India
0
കളഞ്ഞു കിട്ടിയ പഴ്‌സ് തിരികെ ഏല്‍പ്പിച്ചു; പഴ്‌സില്‍ ഉണ്ടായിരുന്നത് 40000 രൂപ, മടങ്ങാന്‍ നേരം 54കാരന്‍ ചോദിച്ചത് ഏഴുരൂപ മാത്രം! സത്യസന്ധതയ്ക്ക്‌ നിറകൈയ്യടി
1.3k
SHARES
192
VIEWS
Share on FacebookShare on Whatsapp

പൂനെ: കളഞ്ഞു കിട്ടിയ പഴ്‌സ് തിരികെ ഏല്‍പ്പിച്ച് മാതൃകയാവുന്നത് നിരവധി പേരാണ്. എന്നാല്‍ കണ്ണ് നിറയ്ക്കുന്ന നന്മ വളരെ അപൂര്‍വമായി മാത്രമാണ് ചിലരില്‍ കാണാറുള്ളത്. ഇപ്പോള്‍ അത്തരത്തിലൊരു നന്മയാണ് വാര്‍ത്തയില്‍ ഇടംപിടിക്കുന്നത്. പൂനെയിലെ ധനജി ജഗ്ദാലെ എന്ന 54-കാരനാണ് ആ നന്മ മനസിന്റെ ഉടമ. ധനജിയുടെ പോക്കറ്റില്‍ വെറും മൂന്നുരൂപ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ അദ്ദേഹത്തിന് വഴിയില്‍ നിന്നൊരു പഴ്‌സ് കളഞ്ഞു കിട്ടി.

READ ALSO

വിവാഹജീവിതത്തിലെ സമത്വത്തെക്കുറിച്ച് പാഠ്യപദ്ധതിയിൽ ഉള്‍പ്പെടുത്തണം: സുപ്രീംകോടതി

വിവാഹജീവിതത്തിലെ സമത്വത്തെക്കുറിച്ച് പാഠ്യപദ്ധതിയിൽ ഉള്‍പ്പെടുത്തണം: സുപ്രീംകോടതി

December 16, 2025
6
messi|bignewslive

കനത്ത മൂടല്‍മഞ്ഞ്, മെസിയുടെ ഡല്‍ഹി സന്ദര്‍ശനം വൈകുന്നു, ആശങ്കയില്‍ ആരാധകര്‍

December 15, 2025
6

അതില്‍ ഉണ്ടായിരുന്നതാകട്ടെ പതിനായിരങ്ങളും. എന്നാല്‍ അതൊന്നും ധനജിയുടെ കണ്ണിനെ മൂടിയില്ല. ഉടനെ തന്നെ അതിന്റെ യഥാര്‍ത്ഥ അവകാശിയെ കണ്ടെത്തി തിരികെ ഏല്‍പ്പിക്കുകയും ചെയ്തു. കൂലിപ്പണിക്കാരനാണ് ധനജി. ദീപാവലി ദിവസത്തിലാണ് പഴ്‌സ് ലഭിച്ചത്. അന്നേദിവസം ദഹിവാഡിയില്‍ ജോലിക്ക് പോയിരുന്ന ധനജി തിരികെ നാട്ടിലേക്ക് പോകുന്നതിനിടെയാണ് ബസ് സ്റ്റോപ്പില്‍ നിന്ന് നിലത്തുകിടക്കുന്ന നോട്ടുകെട്ടുകള്‍ കണ്ടത്.

ഉടന്‍തന്നെ അത് എടുത്ത ധനജി സമീപത്തുണ്ടായിരുന്നവരോടെല്ലാം ഇത് നിങ്ങളുടെ പണമാണോ എന്ന് ചോദിച്ചെങ്കിലും യഥാര്‍ത്ഥ ഉടമയെ കണ്ടെത്താനായില്ല. ഇതിനിടെയാണ് കുറച്ചകലെയായി ഒരാള്‍ റോഡില്‍ എന്തോ തിരയുന്നത് ധനജിയുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് കാര്യംതിരക്കിയ ധനജിക്ക് തന്റെ കൈയിലുള്ള പണം അയാളുടേതാണെന്ന് മനസിലാവുകയും മുഴുവന്‍ തുകയും തിരിച്ച് ഏല്‍പ്പിക്കുകയുമായിരുന്നു.

ഭാര്യയുടെ ശസ്ത്രക്രിയയ്ക്കായി കരുതിയിരുന്ന പണമാണ് ആ യാത്രക്കാരനില്‍നിന്ന് കളഞ്ഞുപോയിരുന്നത്. പണം തിരികെ കിട്ടിയ സന്തോഷത്തില്‍ ആയിരം രൂപ പാരിതോഷികമായി ധനജിക്ക് സമ്മാനിച്ചു. എന്നാല്‍ അദ്ദേഹം അത് സ്വീകരിച്ചില്ല. പകരം നാട്ടിലേക്കുള്ള ബസ് ചാര്‍ജിനാവശ്യമായ ഏഴ് രൂപ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതാണ് ഇന്ന് നന്മയുടെ പ്രതീകമായി ധനജിയെ വാഴ്ത്തുന്നത്.

സത്താറയിലെ പിങ്കളി ഗ്രാമത്തില്‍ താമസിക്കുന്ന ധനജിക്ക് പത്തുരൂപയാണ് ബസ് ചാര്‍ജായി ആവശ്യമുണ്ടായിരുന്നത്. സംഭവസമയം തന്റെ കൈവശം വെറും മൂന്നുരൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും അതിനാലാണ് ഏഴുരൂപ ആവശ്യപ്പെട്ടതെന്നും ധനജി പറഞ്ഞു. ധനജിയുടെ സത്യസന്ധതയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തു വന്നത്. പലരും അദ്ദേഹത്തിന് സഹായവുമായി രംഗത്തെത്തി. കൊറഗോണ്‍ സ്വദേശിയും അമേരിക്കയില്‍ താമസക്കാരനുമായ രാഹുല്‍ ബാര്‍ഗെ എന്നയാള്‍ അഞ്ചുലക്ഷം രൂപ ധനസഹായം വാഗ്ദാനം ചെയ്തെങ്കിലും അതും ധനജി സ്നേഹപൂര്‍വം നിരസിച്ചു. ആരുടെയെങ്കിലും പണം എടുത്താല്‍ ഒരിക്കലും സംതൃപ്തിയോടെ ജീവിക്കാനാവില്ല എന്നതാണ് അദ്ദേഹത്തിന്റെ പക്ഷം.

Tags: Purse missingPurse missing India

Related Posts

ദീര്‍ഘദൂര ബസുകളിലെ സ്ത്രീകളുടെ സീറ്റ് സ്ത്രീകള്‍ക്ക് തന്നെ: നിയമം ലംഘിച്ചാല്‍ നടപടി, വ്യാജപ്രചരണങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്
Kerala News

ബസില്‍ നിന്നും പണവും രേഖകളുമടങ്ങിയ പഴ്‌സ് കിട്ടി: ഉടമയ്ക്ക് അയച്ചുകൊടുത്ത് കെഎസ്ആര്‍ടിസി കണ്ടക്ടര്‍

November 27, 2023
13
Purse Missing | Bignewslive
Kerala News

കളഞ്ഞുകിട്ടിയ പഴ്‌സ് തുറന്നപ്പോൾ നോട്ട് കെട്ടുകൾ; അധ്യാപകനെ ഏൽപ്പിച്ച് 10-ാം ക്ലാസുകാരൻ, ഉടമയെ തേടിപ്പിടിച്ച് തിരികെ ഏൽപ്പിച്ചു; മുഹമ്മദ് യാസിന് കൈയ്യടികൾ നൽകി നാട്

September 23, 2022
25
Load More
Next Post
യുഎപിഎ നിയമം ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ല; യുഎപിഎ ചുമത്തിയതില്‍ വിയോജിച്ച് മുഖ്യമന്ത്രി

യുഎപിഎ നിയമം ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ല; യുഎപിഎ ചുമത്തിയതില്‍ വിയോജിച്ച് മുഖ്യമന്ത്രി

ഏറനാടിന് ഒരു ഫുട്‌ബോള്‍ അക്കാദമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു; ഉടനെ അനുമതി നല്‍കി മന്ത്രി ഇപി ജയരാജന്‍; നന്ദി അറിയിച്ച് പികെ ബഷീര്‍, കുറിപ്പ്

ഏറനാടിന് ഒരു ഫുട്‌ബോള്‍ അക്കാദമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു; ഉടനെ അനുമതി നല്‍കി മന്ത്രി ഇപി ജയരാജന്‍; നന്ദി അറിയിച്ച് പികെ ബഷീര്‍, കുറിപ്പ്

കോഴിക്കോടും കണ്ണൂരും നാളികേര വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി ഇപി ജയരാജന്‍

കോഴിക്കോടും കണ്ണൂരും നാളികേര വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി ഇപി ജയരാജന്‍

Discussion about this post

RECOMMENDED NEWS

‘പോറ്റിയെ കേറ്റിയെ’ പാരഡി ഗാനം; കേസെടുത്ത് പൊലീസ്‌

പാരഡി ​ഗാന വിവാദം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനൊരുങ്ങി സിപിഎം

21 hours ago
7
പാലക്കാട് കാറിന് തീപിടിച്ച് ഒരാൾ മരിച്ചു, ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

പാലക്കാട് കാറിന് തീപിടിച്ച് ഒരാൾ മരിച്ചു, ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

23 hours ago
6
palakkad murder

പാലക്കാട് ആള്‍ക്കൂട്ട മര്‍ദ്ദനമേറ്റ് 31കാരന്‍ കൊല്ലപ്പെട്ട സംഭവം, അഞ്ച് പേര്‍ അറസ്റ്റില്‍

6 hours ago
6
‘  പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്, ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകും’ : മുഖ്യമന്ത്രി പിണറായി വിജയൻ

എസ്എച്ച്ഒ ഗർഭിണിയുടെ മുഖത്തടിച്ച സംഭവം; ഇടപെട്ട് മുഖ്യമന്ത്രി, അടിയന്തര നടപടിക്ക് ഡിജിപിക്ക് നിർദേശം

21 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version