BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, December 18, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

‘ എനിക്ക് വിവാഹം കഴിക്കണം; വിവാഹം കഴിച്ചാല്‍ എനിക്ക് ഭക്ഷണം കഴിക്കാന്‍ കഴിയുമല്ലോ’ തെരുവില്‍ കണ്ട 12 വയസുകാരിയുടെ വാക്ക് കേട്ട് സുഖൈന എഴുതുന്നു വേദനിപ്പിക്കുന്ന കഥ!

. മേഖലയിലെ കരുത്തരാകാന്‍ ഇറാനും സൗദി അറേബ്യയും തമ്മിലുള്ള ബലാബലത്തിന്റെ ഇരകളാണ് യമന്‍.

Surya by Surya
November 28, 2018
in World News
0
‘ എനിക്ക് വിവാഹം കഴിക്കണം; വിവാഹം കഴിച്ചാല്‍ എനിക്ക് ഭക്ഷണം കഴിക്കാന്‍ കഴിയുമല്ലോ’  തെരുവില്‍ കണ്ട 12 വയസുകാരിയുടെ വാക്ക് കേട്ട് സുഖൈന എഴുതുന്നു വേദനിപ്പിക്കുന്ന കഥ!
353
SHARES
213
VIEWS
Share on FacebookShare on Whatsapp

ദൈവം കൈയ്യൊഴിഞ്ഞ നാടാണ് യെമന്‍. പട്ടിണിക്കോലങ്ങളായ മനുഷ്യരും യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളുമാണ് ഈ രാജ്യത്തിന്റെ മുഖ മുന്ദ്ര. മേഖലയിലെ കരുത്തരാകാന്‍ ഇറാനും സൗദി അറേബ്യയും തമ്മിലുള്ള ബലാബലത്തിന്റെ ഇരകളാണ് യമന്‍. വര്‍ഷങ്ങളായി തുടരുന്ന ആഭ്യന്തരസംഘര്‍ഷം ഇപ്പോള്‍ നില്‍ക്കുന്നത് രാജ്യത്തെ ഭക്ഷ്യകവാടം എന്ന് വിളിപ്പേരുള്ള ഹുദൈദയിലാണ്. അല്‍ ഹുദൈദ. തലസ്ഥാനമായ സനയില്‍ നിന്ന് 140 കിലോ മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന യെമനിലെ നാലമാത്തെ വലിയ നഗരം. ചെങ്കടലിലെ പ്രധാനപ്പെട്ട തുറമുഖം നഗരമാണിത്.

READ ALSO

ജപ്പാനില്‍ സുനാമി മുന്നറിയിപ്പ്, 7.6 തീവ്രത രേഖപ്പെടുത്തി ഭൂചലനം; അതീവ ജാഗ്രതാ നിര്‍ദേശം

ജപ്പാനില്‍ സുനാമി മുന്നറിയിപ്പ്, 7.6 തീവ്രത രേഖപ്പെടുത്തി ഭൂചലനം; അതീവ ജാഗ്രതാ നിര്‍ദേശം

December 8, 2025
9
ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ കനത്ത നാശനഷ്ടം, ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, ചെന്നൈയില്‍ നിന്നുള്ള വിമാനങ്ങളും റദ്ദാക്കി

ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ കനത്ത നാശനഷ്ടം, ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, ചെന്നൈയില്‍ നിന്നുള്ള വിമാനങ്ങളും റദ്ദാക്കി

November 29, 2025
6

യുദ്ധം തീവ്രമായ യെമനില്‍ ജനങ്ങളുടെ ജീവിതം ദുരിതത്തിലാണ്. പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും. ഒരു നേരത്തെ ഭക്ഷണത്തിനും കിടപ്പാടത്തിനുമായി അങ്ങേയറ്റം വലയുകയാണ് ഇവര്‍. യുദ്ധരംഗത്തെ സന്നദ്ധപ്രവര്‍ത്തക സുഖൈന ഷറഫുദിന്‍ യമനിലെ യുദ്ധത്തിന്റെ തീവ്രതയേക്കുറിച്ച് എഴുതിയകുറിപ്പ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. സുഖൈനയുടെ വാക്കുകള്‍ ഇങ്ങനെ…

‘നാലുവര്‍ഷമായി തുടരുന്ന യുദ്ധം യെമനെ ഒരു നൂറ്റാണ്ട് പിന്നോട്ടടിച്ചിരിക്കുന്നു. എണ്ണമറ്റ വ്യോമാക്രണങ്ങളാണ് രാജ്യം നേരിട്ടുകൊണ്ടിരിക്കുന്നത്. രാത്രി ഉറങ്ങാന്‍ മകനെ ചേര്‍ത്തുപിടിക്കുമ്പോള്‍ എനിക്കാറിയാം ഏതു സമയത്തും ആകാശത്തുനിന്ന് ഒരു ബോംബോ ഒരു മിസൈലോ താഴെയ്ക്കു പതിക്കാം. യുദ്ധത്തില്‍ പലര്‍ക്കും അവരുടെ കിടപ്പാടവും സമ്പാദ്യവും നഷ്ടമായി. ലക്ഷക്കണക്കിനാളുകളുടെ ജീവിതം തെരുവിലേയ്ക്ക് വലിച്ചെറിയപ്പെട്ടിരിക്കുന്നു. അവരുടെ കുട്ടികള്‍ ദാഹമകറ്റാന്‍ കുടിവെള്ളത്തിനായി നിലവിളിക്കുന്നു.

2015 ല്‍ യുദ്ധം തുടങ്ങിയതിനു ശേഷം ഇന്നുവരെ 85,000-ല്‍ കൂടുതല്‍ കുട്ടികള്‍ പട്ടിണിയും രോഗവും മൂലം വലയുന്നുണ്ട്. ആ കുട്ടികള്‍ മരിക്കുന്നില്ല പകരം മരുന്നും ഭക്ഷണവും ഇല്ലാതെ ഓരോ നിമിഷവും നരകിച്ച് ജീവിക്കുകയാണ്. അവര്‍ക്ക് ഭക്ഷണത്തിനും മരുന്നിനും വേണ്ട പണം രാജ്യം യുദ്ധത്തിനും ആയുധത്തിനുമായി ചെലവിടുകയാണ്. യമനിലെ സമാധാന ചര്‍ച്ചകള്‍കള്‍ക്കായി യുഎന്‍ ശ്രമിക്കുന്നുണ്ട്. അതിനു പിന്നിലായി ഓരോ രാജ്യങ്ങളും അണിനിരക്കുന്നു. ഇവിടുത്തേ ഓരോ അമ്മമാരും തങ്ങളുടെ മക്കള്‍ കണ്‍മുമ്പില്‍ പട്ടിണിയും ദുരിതവും അനുഭവിക്കുന്നതു കാണേണ്ടി വരുന്നു. ഇതല്ലാതെ അവരുടെ മുമ്പില്‍ മറ്റ് മാര്‍ഗങ്ങള്‍ അവശേഷിക്കുന്നില്ല.

യുദ്ധം മൂര്‍ച്ഛിച്ചു നില്‍ക്കുമ്പോഴായിരുന്നു മകന്‍ ജനിച്ചത്. മകന്‍ നടക്കാന്‍ തുടങ്ങിയപ്പോള്‍ അയല്‍വാസിയുടെ അഞ്ചുവയസുപ്രായമായ കുഞ്ഞ് പട്ടിണി മൂലം മരിച്ചത്. ആ മാതാപിതാക്കള്‍ക്ക് തന്റെ കുഞ്ഞിന് ഭക്ഷണവും വെള്ളവും വാങ്ങി നല്‍കാനുള്ള പണം ഇല്ലായിരുന്നു. ഇതിനു പിന്നാലെ 17 വയസുള്ള ബന്ധുപ്രമേഹം ബാധിച്ചുമരിച്ചു. അവര്‍ക്ക് അവശ്യമായ മരുന്നുകള്‍ കിട്ടാത്തതുമൂലമായിരുന്നു ഈ ദുരന്തം. ചുറ്റും യുദ്ധത്തിന്റെ കാഴ്ചകള്‍ മാത്രമാണ്. മറ്റൊന്നും ചിന്തിക്കാന്‍ കഴിയില്ല. യുദ്ധം തുടങ്ങിയപ്പോള്‍ സാധനങ്ങളുടെ വില കുതിച്ചുയര്‍ന്നതോടെ പലരും മക്കളുടെ വിശപ്പടക്കാന്‍ ആഹാരത്തിനായി കിടപ്പാടം വിറ്റു.

ലക്ഷണക്കണക്കിനാളുകള്‍ ചൂടുവെള്ളം മാത്രം കുടിച്ച് വിശപ്പകറ്റുന്നു. ഭക്ഷണത്തിനു വേണ്ടി കിടപ്പാടം നഷ്ടപ്പെടുത്തിയവര്‍ ജീവിതം തെരുവിലേയ്ക്ക് മാറ്റി. ഒരിക്കല്‍ തെരുവില്‍ കണ്ട ഒരു 12 കാരി ബാലികയോട് നിന്റെ ആഗ്രഹമെന്താണെന്ന് ചോദിച്ചു. ഒരു ഭാവവ്യത്യസവും ഇല്ലാതെ അവള്‍ പറഞ്ഞു എനിക്ക് വിവാഹം കഴിക്കണം. വിവാഹം കഴിച്ചാല്‍ ഉച്ചയ്ക്ക് എനിക്ക് ചിക്കനും ചോറും കഴിക്കാന്‍ കഴിയുമല്ലോ എന്നായിരുന്നു അവളുടെ മറുപടി. വേദനയോടെ സുഖൈന എഴുതുന്നു. 2015 മുതല്‍ യമനില്‍ 140,000 കുട്ടികളെയാണ് യുദ്ധം ബാധിച്ചിരിക്കുന്നത്.

Tags: storywaryemen

Related Posts

നിമിഷപ്രിയയുടെ മോചനം: യെമനില്‍ ചര്‍ച്ചകള്‍ ഇന്നും തുടരും, സ്ഥിതി ഏറെ സങ്കീര്‍ണ്ണമെന്ന് കേന്ദ്ര സര്‍ക്കാര്‍
Kerala News

‘നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കണം’ ; ആവശ്യവുമായി യെമനില്‍ പ്രചാരണം

July 16, 2025
7
ഗാസയില്‍ നാളെ മുതല്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍, ആദ്യ ബാച്ച് ബന്ദികളെ കൈമാറും
World News

ഗാസയില്‍ നാളെ മുതല്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍, ആദ്യ ബാച്ച് ബന്ദികളെ കൈമാറും

November 23, 2023
11
‘നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി യെമനിലേക്ക് പോകണം’; അമ്മ പ്രേമകുമാരിയുടെ ഹര്‍ജിയില്‍ കേന്ദ്രനിലപാട് തേടി ഹൈക്കോടതി
Kerala News

‘നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി യെമനിലേക്ക് പോകണം’; അമ്മ പ്രേമകുമാരിയുടെ ഹര്‍ജിയില്‍ കേന്ദ്രനിലപാട് തേടി ഹൈക്കോടതി

October 19, 2023
441
youth and wives| bignewslive
World News

മൂന്നുഭാര്യമാര്‍, ജോലിക്ക് പോയി സമ്പാദിക്കുന്നതും വീട്ടുജോലിയും ഇവര്‍ തന്നെ, വെറുതെ ഇരുന്ന് ഭര്‍ത്താവ്, ഭാഗ്യവാനെന്ന് വാഴ്ത്തി സോഷ്യല്‍മീഡിയ

February 24, 2023
11
Ukraine | Bignewslive
World News

ഉക്രെയ്‌നിനായി യുദ്ധം ചെയ്യാനെത്തി : മൂന്ന് വിദേശികള്‍ക്ക് വധശിക്ഷ

June 10, 2022
555
27 വർഷം മുമ്പ് തന്റെ വിവാഹത്തിന് സാരഥിയായി എത്തി; മകന്റെ വിവാഹത്തിന് അതേ അംബാസഡർ കാറിനെ തേടിയെത്തി അനിൽകുമാർ; ഒടുവിൽ എല്ലാം ശുഭം
Kerala News

27 വർഷം മുമ്പ് തന്റെ വിവാഹത്തിന് സാരഥിയായി എത്തി; മകന്റെ വിവാഹത്തിന് അതേ അംബാസഡർ കാറിനെ തേടിയെത്തി അനിൽകുമാർ; ഒടുവിൽ എല്ലാം ശുഭം

May 17, 2022
1.4k
Load More
Next Post
പികെ ശശിക്ക് നല്‍കിയത് പരമാവധി ശിക്ഷ, തെറ്റ് തിരുത്തി പാര്‍ട്ടിയിലേക്ക് തിരിച്ചുവരും’: എംസി ജോസഫൈന്‍

പികെ ശശിക്ക് നല്‍കിയത് പരമാവധി ശിക്ഷ, തെറ്റ് തിരുത്തി പാര്‍ട്ടിയിലേക്ക് തിരിച്ചുവരും': എംസി ജോസഫൈന്‍

ബുഖാരി വധക്കേസ്; മുഖ്യപ്രതിയായ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരന്‍ നവീദ് ജദ്ദിനെ സുരക്ഷാസേന വധിച്ചു

ബുഖാരി വധക്കേസ്; മുഖ്യപ്രതിയായ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരന്‍ നവീദ് ജദ്ദിനെ സുരക്ഷാസേന വധിച്ചു

‘അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ, എന്റെ സ്വജാതിക്കാരനാണോ, അതോ എന്തെങ്കിലും ബന്ധമുണ്ടോ’ തന്നോട് അന്ന് മമ്മൂട്ടി പൊട്ടിത്തെറിച്ചെന്ന് ശ്രീകുമാര്‍

'അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ, എന്റെ സ്വജാതിക്കാരനാണോ, അതോ എന്തെങ്കിലും ബന്ധമുണ്ടോ' തന്നോട് അന്ന് മമ്മൂട്ടി പൊട്ടിത്തെറിച്ചെന്ന് ശ്രീകുമാര്‍

Discussion about this post

RECOMMENDED NEWS

കളിക്കുന്നതിനിടെ പൊള്ളലേറ്റു, ആറുമാസമായി ചികിത്സയിൽ, രണ്ടാംക്ലാസുകാരി മരിച്ചു

കളിക്കുന്നതിനിടെ പൊള്ളലേറ്റു, ആറുമാസമായി ചികിത്സയിൽ, രണ്ടാംക്ലാസുകാരി മരിച്ചു

23 hours ago
6
യാത്രാമധ്യേ  രണ്ടു ടയറുകള്‍ പൊട്ടി, എയർ ഇന്ത്യ വിമാനത്തിന് അടിയന്തിര ലാൻഡിംഗ്, വൻ അപകടം ഒഴിവായത് പൈലറ്റിൻ്റെ സമയോചിത ഇടപെടലിൽ

യാത്രാമധ്യേ രണ്ടു ടയറുകള്‍ പൊട്ടി, എയർ ഇന്ത്യ വിമാനത്തിന് അടിയന്തിര ലാൻഡിംഗ്, വൻ അപകടം ഒഴിവായത് പൈലറ്റിൻ്റെ സമയോചിത ഇടപെടലിൽ

4 hours ago
5
അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ: മാര്‍ട്ടിനെതിരെ പോലീസ് ഇന്ന് കേസ് എടുത്തേക്കും

അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ: മാര്‍ട്ടിനെതിരെ പോലീസ് ഇന്ന് കേസ് എടുത്തേക്കും

1 day ago
10
`പോറ്റിയേ കേറ്റിയെ’ പാരഡി ഗാനം അതിഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനം, പരാതി നൽകാൻ ഒരുങ്ങി സിപിഎം

`പോറ്റിയേ കേറ്റിയെ’ പാരഡി ഗാനം അതിഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനം, പരാതി നൽകാൻ ഒരുങ്ങി സിപിഎം

22 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version