BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, January 23, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Science

സീലിന്റെ മൂക്കില്‍ ഈല്‍; അമ്പരപ്പില്‍ ശാസ്ത്രലോകം!

മുന്‍ വര്‍ഷങ്ങളിലും ഇതേ നിലയില്‍ സീലുകളെ കണ്ടെത്തിയിരുന്നു. തീരത്തോടു ചേര്‍ന്നുള്ള പവിഴപ്പുറ്റുകള്‍ക്കിടയിലെ മത്സ്യങ്ങളും മറ്റു കടല്‍ജീവികളുമാണ് സീലുകളുടെ പ്രധാന ഭക്ഷണം

Arathi Thottungal by Arathi Thottungal
December 9, 2018
in Science
0
സീലിന്റെ മൂക്കില്‍ ഈല്‍; അമ്പരപ്പില്‍ ശാസ്ത്രലോകം!
166
SHARES
309
VIEWS
Share on FacebookShare on Whatsapp

ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ വംശനാശം സംഭവിച്ച ഒരു കടല്‍നായയാണ് മങ്ക് സീല്‍. ഇവയെ ഏറ്റവും കൂടുതല്‍ വേട്ടയാടിയിരുന്നത് മനുഷ്യരും സ്രാവുകളും ആണ്. അക്കാലത്ത് കരിമ്പ് ഫാക്ടറികളിലെ യന്ത്രങ്ങളില്‍ ഉപയോഗിക്കുവാനുള്ള എണ്ണയ്ക്ക് വേണ്ടി ഇവയെ വ്യാപകമായി വേട്ടയാടി. തുടര്‍ന്ന് ഇവയുടെ വംശനാശം ഭീഷണിയെ തുടര്‍ന്ന് മങ്ക് സീലുകളുടെ സംരക്ഷണം എറ്റെടുത്ത് സംഘടനയായ NOAA
സംഘടന പ്രവര്‍ത്തനമാരപ്പിച്ചു.

READ ALSO

മനുഷ്യവൃക്കയ്ക്ക് പകരം പന്നിയുടെ വൃക്ക മാറ്റിവെച്ച 62കാരൻ അന്തരിച്ചു; മരണം ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് മാസം പിന്നിടുമ്പോൾ

മനുഷ്യവൃക്കയ്ക്ക് പകരം പന്നിയുടെ വൃക്ക മാറ്റിവെച്ച 62കാരൻ അന്തരിച്ചു; മരണം ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് മാസം പിന്നിടുമ്പോൾ

May 12, 2024
49
കോവിഡ് ചെറുത്, വരുന്നു 100 ഇരട്ടി ഭീകരമായ പകർച്ചവ്യാധി; വൈറസിന്റെ മരണനിരക്ക് 50 ശതമാനം; മുന്നറിയിപ്പ്

കോവിഡ് ചെറുത്, വരുന്നു 100 ഇരട്ടി ഭീകരമായ പകർച്ചവ്യാധി; വൈറസിന്റെ മരണനിരക്ക് 50 ശതമാനം; മുന്നറിയിപ്പ്

April 5, 2024
1.4k

എന്നാല്‍ ഇപ്പോള്‍ മങ്ക സീലുകള്‍ മറ്റെരു ഭീഷണിയാണ് ഉണ്ടായിരിക്കുന്നത്. സീലിന്റെ മൂക്കില്‍ അകപ്പെട്ട ഈല്‍ (ആരല്‍ മത്സ്യം)നെ കണ്ട് അമ്പരന്നിരിക്കുകയാണ് ശാസ്ത്രലോകം. സംരക്ഷിത വിഭാഗത്തില്‍ പെട്ട ഹവായിയന്‍ മങ്ക് സീലിന്റെ മൂക്കിനുള്ളിലാണ് ഈല്‍ അകപ്പെട്ടത്. ഇതെങ്ങനെ സംഭവിക്കുന്നു എന്ന അന്വേഷണത്തിലാണ് ശാസ്ത്രലോകം. മുന്‍പും ഇത്തരത്തില്‍ സീലിന്റെ മൂക്കിനുള്ളില്‍ ഈല്‍ അകപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫിയറിക് അഡ്മിനിസ്‌ട്രേഷന്റെ(NOAA) ഭാഗമായ ഹവായിയന്‍ മങ്ക് സീല്‍ ഗവേഷക വിഭാഗമാണ് ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്. പ്രായപൂര്‍ത്തിയാകാത്ത സീലുകളുടെ മൂക്കിലാണ് ഈലുകള്‍ അകപ്പെടുന്നതെന്നും ഗവേഷക വിഭാഗം വ്യക്തമാക്കി.

മുന്‍ വര്‍ഷങ്ങളിലും ഇതേ നിലയില്‍ സീലുകളെ കണ്ടെത്തിയിരുന്നു. തീരത്തോടു ചേര്‍ന്നുള്ള പവിഴപ്പുറ്റുകള്‍ക്കിടയിലെ മത്സ്യങ്ങളും മറ്റു കടല്‍ജീവികളുമാണ് സീലുകളുടെ പ്രധാന ഭക്ഷണം. ഈലുകളെയും സീലുകള്‍ ഭക്ഷണമാക്കാറുണ്ട്. പവിഴപ്പുറ്റുകള്‍ക്കിടയിലാണ് ഈലുകളുടേയും വാസം. സീലുകള്‍ ഇരതേടുമ്പോള്‍ രക്ഷപെടാനായി ഈലുകള്‍ മൂക്കിനുള്ളിലേക്ക് ഇടിച്ചുകയറുന്നതാണെന്നാണ് ഗവേഷകരുടെ നിഗമനം. മാത്രമല്ല കുഞ്ഞു സീലുകള്‍ നല്ല വേട്ടക്കാരല്ലെന്നുള്ളതും ഒരു കാരണമാണ്. സാധാരണയായി വെള്ളത്തിനടിയില്‍ ഇരതേടാനിറങ്ങുമ്പോള്‍ സീലുകളുടെ മൂക്ക് സ്വാഭാവികമായും അടയാറുണ്ട്. എന്നിട്ടും ഇതെങ്ങനെ സംഭവിക്കുന്നു എന്നതാണ് രസകരമായ കാര്യം.

ഗവേഷകരുടെ മറ്റൊരു നിഗമനം ഇരയെ വിഴുങ്ങുന്ന സീലുകള്‍ ഈലുകളെ ഛര്‍ദ്ദിക്കുമ്പോള്‍ വായിലൂടെ പുറത്തു വരുന്നതിനു പകരം മൂക്കിലൂടെ പുറത്തേക്കു വരുന്നതാകാമെന്നാണ്. എന്തായാലും ഇതിനു പിന്നിലുള്ള യഥാര്‍ഥ കാരണം കണ്ടെത്താന്‍ ഇതുവരെ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ നാല്‍പ്പതു വര്‍ഷമായി ഹവായിയന്‍ മങ്ക് സീലുകളുടെ സംരക്ഷണത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ NOAA ഈ നിലയില്‍ കണ്ടെത്തിയ സീലുകളെയെല്ലാം രക്ഷപെടുത്തിയിട്ടുണ്ട്.

കൈകളില്ലാത്ത ജീവികളായതിനാല്‍ ഈലുകള്‍ മൂക്കില്‍ കുടുങ്ങിയാല്‍ സീലുകള്‍ക്ക് ഒന്നും ചെയ്യാനാവില്ല. സീലുകളുടെ മൂക്കില്‍ ഈലുകള്‍ തൂങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകരെത്തി സീലുകളുടെ മൂക്കില്‍ നിന്ന് ഈലുകളെ മാറ്റുകയാണ് പതിവ്. ഇങ്ങനെ സംഭവിക്കുന്നതു മൂലം ഇതുവരെ ഒരു സീലിനും അപകടം സംഭവിച്ചിട്ടില്ലെന്നും സംഘം വ്യക്തമാക്കുന്നു. എന്നാല്‍ സീലിന്റെ മൂക്കില്‍ അകപ്പെട്ട ഒരു ഈല്‍ പോലും ഇതുവരെ രക്ഷപെട്ടിട്ടുമില്ല. എന്തായാലും ഉത്തരം കിട്ടാത്ത ഈ ചോദ്യത്തിനു പിന്നാലെയാണ് ശാസ്തലോകം

Tags: eelsseals nose

Related Posts

No Content Available
Load More
Next Post
ഐഎഫ്എഫ്‌കെ;  ഇന്ന് മുതല്‍ കൂപ്പണ്‍ സംവിധാനം ഇല്ല

ഐഎഫ്എഫ്‌കെ; ഇന്ന് മുതല്‍ കൂപ്പണ്‍ സംവിധാനം ഇല്ല

ശബരിമല വിമാനത്താവളത്തിനുള്ള പ്രാരംഭ പഠനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങി! കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കണം; മുഖ്യമന്ത്രി

ശബരിമല വിമാനത്താവളത്തിനുള്ള പ്രാരംഭ പഠനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങി! കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കണം; മുഖ്യമന്ത്രി

ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ ലഗേജ് നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നു

ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ ലഗേജ് നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നു

Discussion about this post

RECOMMENDED NEWS

കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ പെണ്‍കുട്ടി മരിച്ചു

13 hours ago
8
പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു; കളക്ടര്‍ പ്രേംകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവർക്ക് പരിക്ക്

പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു; കളക്ടര്‍ പ്രേംകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവർക്ക് പരിക്ക്

5 hours ago
4
ബഹിരാകാശ ദൗത്യം പൂർത്തിയാക്കി,  ഭൂമിയിലേക്ക് തിരിച്ചെത്തി ശുഭാംശു ശുക്ല, അഭിമാന നിമിഷം

ബഹിരാകാശ ദൗത്യം പൂർത്തിയാക്കി, ഭൂമിയിലേക്ക് തിരിച്ചെത്തി ശുഭാംശു ശുക്ല, അഭിമാന നിമിഷം

6 months ago
5
അടുത്ത നാല് ദിവസങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും, അടിയന്തര ഇടപാടുകൾ ഇന്നു തന്നെ നടത്തുക

അടുത്ത നാല് ദിവസങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും, അടിയന്തര ഇടപാടുകൾ ഇന്നു തന്നെ നടത്തുക

11 hours ago
3

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version