BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, January 24, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

സ്ത്രീധനമൊന്നും വേണ്ടെന്ന് പറഞ്ഞാണ് ചന്ദ്രന്‍ ലേഖയെ വിവാഹം കഴിച്ചത്! ലേഖയുടെ കുറിപ്പിലെ ഗാര്‍ഹികപീഡനം ശരിവെച്ച് നാട്ടുകാരും ബന്ധുക്കളും

സ്ത്രീധനം കുറഞ്ഞുപോയതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചന്ദ്രന്റെ അമ്മ കൃഷ്ണമ്മ ലേഖക്ക് വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.

Surya by Surya
May 16, 2019
in Kerala News
0
താന്‍ മന്ത്രവാദം ചെയ്തിട്ടുണ്ട്; അമ്മയും ലേഖയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു; ചന്ദ്രന്‍ പോലീസില്‍ മൊഴി നല്‍കി
113
VIEWS
Share on FacebookShare on Whatsapp

നെയ്യാറ്റിന്‍കര; കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിന്‍കരയില്‍ കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് അമ്മയും മകളും ആത്മഹത്യ ചെയ്തത്. ഭര്‍ത്താവിനും അമ്മായിയമ്മയ്ക്കും എതിരെ ആത്മഹത്യാ കുറിപ്പ് എഴുതിവെച്ചായിരുന്നു അവര്‍ ജീവനൊടുക്കിയത്. എന്നാല്‍ ലേഖ എഴുതിയ കുറിപ്പിലെ ഗാര്‍ഹികപീഡനം ശരിവെച്ച് നാട്ടുകാരും ബന്ധുക്കളും രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍. സ്ത്രീധനം കുറഞ്ഞുപോയതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചന്ദ്രന്റെ അമ്മ കൃഷ്ണമ്മ ലേഖക്ക് വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.

READ ALSO

ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

January 24, 2026
2
മത്സ്യബന്ധനത്തിനിടെ കടലിൽ കാണാതായി,

മത്സ്യബന്ധനത്തിനിടെ കടലിൽ കാണാതായി,

January 24, 2026
5

പിന്നീടുണ്ടായ നിരന്തര പീഡനത്തെ തുടര്‍ന്ന് ലേഖ ആത്മഹത്യക്ക് തുനിഞ്ഞെന്നും സഹോദരി ബിന്ദു വെളിപ്പെടുത്തി. വിഷം ഉള്ളില്‍ച്ചെന്ന് ഗുരുതരാവസ്ഥയിലായ ലേഖയെ ഒരു മന്ത്രവാദിയുടെ അടുത്താണെത്തിച്ചത്. ഇവിടെ നിന്ന് ലേഖയുടെ അച്ഛന്‍ ഷണ്‍മുഖനും കുടുംബവും അരുമാനൂരിലെ കുടുംബവീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. ചികിത്സിച്ച ശേഷം ഒത്തുതീര്‍പ്പിലെത്തി തിരികെ ചന്ദ്രന്റെ വീട്ടിലേക്ക് വിടുകയായിരുന്നു.

സ്ത്രീധനത്തില്‍ 50,000 രൂപയുടെ കുറവുണ്ടെന്ന് പറഞ്ഞായിരുന്നു പീഡനം. ഇത് പിന്നീട് ലേഖയുടെ കുടുംബം നല്‍കുകയും ചെയ്‌തെന്ന് ബിന്ദുവിന്റെ ഭര്‍ത്താവ് ദേവരാജന്‍ പറയുന്നു. സ്ത്രീധനമൊന്നും വേണ്ടെന്ന് പറഞ്ഞാണ് ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ചന്ദ്രന്‍ ലേഖയെ വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹശേഷം ഇതേച്ചൊല്ലി കൃഷ്ണമ്മ പ്രശ്‌നമുണ്ടാക്കി തുടങ്ങി.

നീ പറഞ്ഞിട്ടല്ലേ വലിയ വീട് വെച്ചതെന്ന മട്ടില്‍ കുത്തുവാക്കുകള്‍ പറയുമായിരുന്നു. മരിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് ലേഖ വിളിച്ചിരുന്നെന്ന് ദേവരാജന്‍ പറയുന്നു. വീട് വില്‍പ്പന മുടങ്ങിയതിനാല്‍ പണം ശരിയായില്ലെന്നും രാവിലെ ഇതേച്ചൊല്ലി വീട്ടില്‍ തര്‍ക്കമുണ്ടായിരുന്നെന്നും ലേഖ പറഞ്ഞു. ലേഖ കടുത്ത മാനസികസമ്മര്‍ദ്ദത്തിലായിരുന്നെന്ന് ദേവരാജന്‍ പറയുന്നു. ഇക്കാര്യം ബാങ്കുകാരോട് പറഞ്ഞാല്‍ അവര്‍ക്ക് മനസ്സിലാകുമെന്ന് ദേവശരാജന്‍ ആശ്വസിപ്പിക്കുകയും ചെയ്തു.

ജപ്തി നടപടികള്‍ക്കായി അഭിഭാഷക കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം എത്തിയ ദിവസം സമീപവാസിയായ ശാന്തയോട് ലേഖ പറഞ്ഞതിങ്ങനെ- ”ഞങ്ങളുടെ പ്രേതമേ ഇനി കാണൂ”. ആത്മഹത്യ ചെയ്യുമെന്ന സൂചന മകള്‍ വൈഷ്ണവിയുമായി ലേഖ പങ്കുവെച്ചിരുന്നു. ‘ചാകാന്‍ നോക്കുമ്പോള്‍ അമ്മ മാത്രം മരിച്ചാല്‍ ഞാന്‍ ഒറ്റക്കാകും, ഞാന്‍ മരിച്ചാല്‍ അമ്മയും ഒറ്റക്കാകും’- വൈഷ്ണവി പറഞ്ഞെന്ന് ലേഖ ശാന്തയോട് പറഞ്ഞതായാണ് വിവരം.

Tags: chandran

Related Posts

അച്ഛനായുള്ള അഞ്ജുവിന്റെ കാത്തിരിപ്പ് സഫലം:  ബഹ്‌റൈന്‍ സാമൂഹ്യപ്രവര്‍ത്തകരുടെ ഇടപെടലില്‍ ചന്ദ്രന്‍ നാടണയുന്നു
Pravasi News

അച്ഛനായുള്ള അഞ്ജുവിന്റെ കാത്തിരിപ്പ് സഫലം: ബഹ്‌റൈന്‍ സാമൂഹ്യപ്രവര്‍ത്തകരുടെ ഇടപെടലില്‍ ചന്ദ്രന്‍ നാടണയുന്നു

August 30, 2022
229
smija and chandran| bignewslive
Kerala News

കോടികളേക്കാള്‍ വില പറഞ്ഞ ആ വാക്കിന്; ലോട്ടറി വില്‍പനക്കാരി സ്മിജയ്ക്ക് അപ്രതീക്ഷിത സമ്മാനം നല്‍കി ആറു കോടി ബംപറടിച്ച ചന്ദ്രന്‍

September 14, 2021
2.4k
സാധാരണക്കാര്‍ക്കെന്താ മോഡലായിക്കൂടെ ! ചിലരുടെ ഒരു നിമിഷത്തെ ചിന്ത മതി ഒരാളെ ആരെങ്കിലുമൊക്കെയാക്കാന്‍… വൈറലായി ചന്ദ്രേട്ടന്റെ ഫോട്ടോഷൂട്ട്
Features

സാധാരണക്കാര്‍ക്കെന്താ മോഡലായിക്കൂടെ ! ചിലരുടെ ഒരു നിമിഷത്തെ ചിന്ത മതി ഒരാളെ ആരെങ്കിലുമൊക്കെയാക്കാന്‍… വൈറലായി ചന്ദ്രേട്ടന്റെ ഫോട്ടോഷൂട്ട്

November 23, 2018
103
Load More
Next Post
ഇംഗ്ലണ്ടിലെ പിച്ചിലെ കുഞ്ഞന്‍ സ്‌കോറുകളൊക്കെ ഇനി പഴങ്കഥ; ലോകകപ്പില്‍ ഇത്തവണ റണ്‍മഴയൊഴുകും; ബാറ്റ്‌സ്മാന്‍മാരുടെ പറുദീസയായി പിച്ചുകള്‍!

ഇംഗ്ലണ്ടിലെ പിച്ചിലെ കുഞ്ഞന്‍ സ്‌കോറുകളൊക്കെ ഇനി പഴങ്കഥ; ലോകകപ്പില്‍ ഇത്തവണ റണ്‍മഴയൊഴുകും; ബാറ്റ്‌സ്മാന്‍മാരുടെ പറുദീസയായി പിച്ചുകള്‍!

ജാതി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചില്ല, പ്ലസ് വണ്‍ അപേക്ഷകള്‍ സ്വീകരിച്ചില്ലെന്ന് പരാതി

ജാതി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചില്ല, പ്ലസ് വണ്‍ അപേക്ഷകള്‍ സ്വീകരിച്ചില്ലെന്ന് പരാതി

കൊടും ചൂടിനിടെ കൊലയാളിയായി എസികള്‍; ഇത്തവണ കവര്‍ന്നത് ഒരു കുടുംബത്തിലെ മൂന്ന് ജീവനുകള്‍; അപകടം എസി പൊട്ടിത്തെറിച്ച്

കൊടും ചൂടിനിടെ കൊലയാളിയായി എസികള്‍; ഇത്തവണ കവര്‍ന്നത് ഒരു കുടുംബത്തിലെ മൂന്ന് ജീവനുകള്‍; അപകടം എസി പൊട്ടിത്തെറിച്ച്

Discussion about this post

RECOMMENDED NEWS

മത്സ്യബന്ധനത്തിനിടെ കടലിൽ കാണാതായി,

മത്സ്യബന്ധനത്തിനിടെ കടലിൽ കാണാതായി,

4 hours ago
5
minister|bignewslive

‘ പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നതോടൊപ്പം അവരെ ആത്മവിശ്വാസമുള്ളവരായി വളർത്താനും കഴിയണം ‘, മന്ത്രി വി ശിവൻകുട്ടി

9 hours ago
5
നാടക കലാകാരന്‍ വിജേഷ് കെ വി അന്തരിച്ചു

നാടക കലാകാരന്‍ വിജേഷ് കെ വി അന്തരിച്ചു

16 hours ago
5
ബംഗളൂരു സ്വദേശിനിയുടെ പരാതി, രാഹുൽ മാങ്കൂട്ടത്തിനെതിരെ വീണ്ടും ബലാത്സംഗ കേസെടുക്കാൻ ഒരുങ്ങി പോലീസ്

മൂന്നാം ബലാത്സംഗക്കേസ്, രാഹുൽ മാങ്കൂട്ടത്തിലിൻറെ റിമാന്‍ഡ് കാലാവധി നീട്ടി

5 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version