ഇന്തോനേഷ്യയില്‍ കടലില്‍ തകര്‍ന്ന വിമാനത്തില്‍ 188 യാത്രക്കാര്‍

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ അപകടത്തില്‍പ്പെട്ട് ലയണ്‍ എയര്‍ വിമാനത്തിലുണ്ടായിരുന്നത് 189 പേര്‍. പുലര്‍ച്ചെ 6.20ന് ഇന്തോനേഷ്യയില്‍ നിന്ന് വിമാനം പുറപ്പെട്ടു. 13 മിനിറ്റിനു ശേഷം ബന്ധം നഷ്ടപ്പെട്ടു.

വിമാനം കടലില്‍ പതിച്ചുവെന്നാണ് ലഭ്യമായ വിവരം. പങ്കല്‍പിനാങിലേക്ക് പോകുകയായിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 2014ല്‍ ഇന്തോനേഷ്യയില്‍ വന്‍ വിമാനാപകടം ഉണ്ടായിരുന്നു. അന്നത്തെ അപകടത്തില്‍ 162പേരാണ് മരിച്ചത്.

Exit mobile version