BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News India

ബിഹാറില്‍ ജാതിവിവേചനം തുടര്‍ക്കഥയാകുന്നു; സ്‌കൂളില്‍ ജാതി-മതാടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ക്ലാസ് മുറികള്‍

ഒബിസി, ദളിത്, സവര്‍ണ വിഭാഗം കുട്ടികള്‍ക്ക് പ്രത്യേകം ക്ലാസ് മുറികളാണ് സ്‌കൂളിലുണ്ടായിരുന്നത്

Niji by Niji
December 18, 2018
in India
0
ബിഹാറില്‍ ജാതിവിവേചനം തുടര്‍ക്കഥയാകുന്നു; സ്‌കൂളില്‍ ജാതി-മതാടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ക്ലാസ് മുറികള്‍
110
SHARES
115
VIEWS
Share on FacebookShare on Whatsapp

പാറ്റ്‌ന: വൈശാലി ജില്ലയില്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ വിദ്യാര്‍ഥികളെ മാറ്റിയിരുത്തിയതായി പരാതി. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു.

ലാല്‍ഗഞ്ചിലെ സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു സംഭവം. മുസ്ലിം ഹിന്ദു കുട്ടികളെയും ദളിത് കുട്ടികളെയും വേര്‍ തിരിച്ച് പ്രത്യേകം മുറികളിലാണ് പഠനം നടത്തിയിരുന്നത്. ഒബിസി, ദളിത്, സവര്‍ണ വിഭാഗം കുട്ടികള്‍ക്ക് പ്രത്യേകം ക്ലാസ് മുറികളാണ് സ്‌കൂളിലുണ്ടായിരുന്നത്. സ്‌കൂളിലെ ഹാജര്‍ രേഖപ്പെടുത്തുന്ന ബുക്കില്‍ നിന്നും ഇക്കാര്യം വ്യക്തമായിരുന്നു.

മുസ്ലിം, ഹിന്ദു കുട്ടികള്‍ തമ്മിലും ദളിത്, സവര്‍ണ കുട്ടികള്‍ തമ്മിലും ഒരിക്കലും കണ്ടുമുട്ടാത്ത തരത്തിലായിരുന്നു ക്ലാസിലെ ഇരിപ്പിടം അടക്കമുള്ള ക്രമീകരണം. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അരവിന്ദ് കുമാര്‍ സ്‌കൂള്‍ സന്ദര്‍ശിക്കുകയും പരാതി ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തു. സംഭവത്തില്‍ കുറ്റക്കാരായവര്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കുമെന്ന് ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി കൃഷ്ണാനന്ദന്‍ പ്രസാദ് വര്‍മ പറഞ്ഞു.

വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക പദ്ധതികളുടെ ശരിയായ നടത്തിപ്പിനു വേണ്ടിയാണ് കുട്ടികളെ ഇത്തരത്തില്‍ വേര്‍തിരിച്ചിരുത്തിയതെന്നായിരുന്നു പ്രിന്‍സിപ്പല്‍ മീണ കുമാരിയുടെ വിശദീകരണം.

Tags: Bihar
Previous Post

നാസി ജര്‍മ്മനിയില്‍ നിന്ന് രക്ഷപ്പെടുത്തിയ ജൂതക്കുട്ടികള്‍ക്ക് നഷ്ടപരിഹാരം നല്‍കാനൊരുങ്ങി ജര്‍മ്മനി

Next Post

മോഡി സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ അക്കൗണ്ടില്‍ ഘട്ടം ഘട്ടമായി വരും! കേന്ദ്ര മന്ത്രി അതാവാലെ

Next Post
മോഡി സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത 15  ലക്ഷം രൂപ അക്കൗണ്ടില്‍ ഘട്ടം ഘട്ടമായി വരും!  കേന്ദ്ര മന്ത്രി അതാവാലെ

മോഡി സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ അക്കൗണ്ടില്‍ ഘട്ടം ഘട്ടമായി വരും! കേന്ദ്ര മന്ത്രി അതാവാലെ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

39 വർഷം മുൻപത്തെ എകെ ബാലനും വധു പികെ ജമീലയും; ശ്രദ്ധേയമായി വിവാഹദിനത്തിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളും വാർത്തയും!

39 വർഷം മുൻപത്തെ എകെ ബാലനും വധു പികെ ജമീലയും; ശ്രദ്ധേയമായി വിവാഹദിനത്തിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളും വാർത്തയും!

June 13, 2021
കെടിഡിസിയുടെ ഓൺലൈൻ ബുക്കിങ് സംവിധാനം നവീകരിക്കുന്നു; ഈ മാസം തന്നെ പ്രവർത്തന സജ്ജമാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കെടിഡിസിയുടെ ഓൺലൈൻ ബുക്കിങ് സംവിധാനം നവീകരിക്കുന്നു; ഈ മാസം തന്നെ പ്രവർത്തന സജ്ജമാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

June 13, 2021
‘കരീന കപൂർ ഖാൻ സീത ദേവി ആകേണ്ട, അവർക്ക് ശൂർപണഖയുടെ വേഷം നൽകൂ; കങ്കണ മതി സീതയായി’; ട്വിറ്ററിൽ ട്രെൻഡിങായി ബോയ്‌ക്കോട്ട് കരീന ഹാഷ്ടാഗ്

‘കരീന കപൂർ ഖാൻ സീത ദേവി ആകേണ്ട, അവർക്ക് ശൂർപണഖയുടെ വേഷം നൽകൂ; കങ്കണ മതി സീതയായി’; ട്വിറ്ററിൽ ട്രെൻഡിങായി ബോയ്‌ക്കോട്ട് കരീന ഹാഷ്ടാഗ്

June 13, 2021
തിരിഞ്ഞ് നോക്കുമ്പോൾ കടുത്ത ഖേദവും ആത്മനിന്ദയും പശ്ചാത്താപവും തോന്നിക്കുന്നുണ്ട്; ലൈംഗിക പീഡനാരോപണം ഉയർന്നതോടെ മാപ്പ് ചോദിച്ച് റാപ്പർ വേടൻ

തിരിഞ്ഞ് നോക്കുമ്പോൾ കടുത്ത ഖേദവും ആത്മനിന്ദയും പശ്ചാത്താപവും തോന്നിക്കുന്നുണ്ട്; ലൈംഗിക പീഡനാരോപണം ഉയർന്നതോടെ മാപ്പ് ചോദിച്ച് റാപ്പർ വേടൻ

June 13, 2021
കൊല്ലത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു; പിന്നില്‍ മദ്യ മാഫിയയെന്ന് ആരോപണം; ഒരാള്‍ അറസ്റ്റില്‍

തൃശ്ശൂരിൽ വീട്ടമ്മയുടെ പുഴുവരിച്ച മൃതദേഹം കണ്ടെത്തി; മൃതദേഹത്തിന് നാല് ദിവസത്തിലേറെ പഴക്കം; മരണവിവരം അറിയാതെ അയൽക്കാർ

June 13, 2021
ചൈനയിൽ പുതിയ കൊറോണ വൈറസുകളെ വവ്വാലുകളിൽ കണ്ടെത്തി; മനുഷ്യരിലേക്ക് പടരുമെന്ന് മുന്നറിയിപ്പ്

ചൈനയിൽ പുതിയ കൊറോണ വൈറസുകളെ വവ്വാലുകളിൽ കണ്ടെത്തി; മനുഷ്യരിലേക്ക് പടരുമെന്ന് മുന്നറിയിപ്പ്

June 13, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.