BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News India

എഴുപത് വര്‍ഷമായി ഒരുമിച്ചു ജീവിക്കുന്നവരെ രണ്ടു തട്ടിലാക്കേണ്ടതിന്റെ ആവശ്യകത എന്ത്; പൗരത്വ ബില്ലിനെ വിമര്‍ശിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി

മതേതര രാഷ്ട്രമെന്ന് അവകാശപ്പെടുന്ന ഇന്ത്യ ഇപ്പോള്‍ ചില മുസ്ലീങ്ങളുടെ പൗരത്വം നഷ്ടപ്പെടുത്താന്‍ നടപടിയെടുക്കുന്നതില്‍ താന്‍ ഖേദിക്കുന്നു

anusha by anusha
December 21, 2019
in India
0
എഴുപത് വര്‍ഷമായി ഒരുമിച്ചു ജീവിക്കുന്നവരെ രണ്ടു തട്ടിലാക്കേണ്ടതിന്റെ ആവശ്യകത എന്ത്;  പൗരത്വ ബില്ലിനെ വിമര്‍ശിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി
955
SHARES
44
VIEWS
Share on FacebookShare on Whatsapp

ക്വലാലംപുര്‍: പൗരത്വനിയമം ഭേദഗതി ചെയ്തതിനെ വിമര്‍ശിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ്. ഈ നിയമം കാരണം ആളുകള്‍ മരിക്കുകയാണെന്ന് അദ്ദേഹം ക്വലാലംപുര്‍ ഉച്ചകോടിക്കിടെ പറഞ്ഞു. ഒരു പ്രശ്‌നവുമില്ലാതെ എഴുപത് വര്‍ഷമായി ഒന്നിച്ചു ജീവിക്കുന്നവരെ നിയമം പുതുക്കി ഇപ്പോള്‍ രണ്ടു തട്ടിലാക്കേണ്ടതിന്റെ ആവശ്യകത എന്താണെന്ന് അദ്ദേഹം ചോദിച്ചു.

മതേതര രാഷ്ട്രമെന്ന് അവകാശപ്പെടുന്ന ഇന്ത്യ ഇപ്പോള്‍ ചില മുസ്ലീങ്ങളുടെ പൗരത്വം നഷ്ടപ്പെടുത്താന്‍ നടപടിയെടുക്കുന്നതില്‍ താന്‍ ഖേദിക്കുന്നതായും മഹാതിര്‍ മുഹമ്മദ് പറഞ്ഞു.

എന്നാല്‍, പൗരത്വനിയമ ഭേദഗതി ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും രാജ്യത്തെ ഒരു പൗരന്മാരെയും അത് ബാധിക്കില്ലെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു. മലേഷ്യന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന ശരിയല്ല. കൃത്യമായ കാര്യങ്ങള്‍ അദ്ദേഹം മനസ്സിലാക്കിയിട്ടില്ല. ഇക്കാര്യം മലേഷ്യന്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം രാജ്യത്തെങ്ങും ആളി കത്തുകയാണ്. ഉത്തര്‍പ്രദേശില്‍ ഉണ്ടായ സമരത്തിനിടെ ഇതുവരെ പത്തുപേര്‍ മരിണപ്പെട്ടു. ഫിറോസാബാദ്, മീററ്റ്, സംഭാല്‍, ബിജ്‌നോര്‍ എന്നിവിടങ്ങളിലുണ്ടായ സംഘര്‍ഷത്തിലാണ് മരണങ്ങളുണ്ടായത്. പൗരത്വനിയമഭേദഗതിയില്‍ പ്രതിഷേധമാരംഭിച്ചശേഷം അസം, യുപി., കര്‍ണാടകം എന്നിവിടങ്ങളിലായി സംഘര്‍ഷത്തില്‍ ഇതുവരെ മൊത്തം 16 പേര്‍ മരിച്ചു.

Tags: Amendment of Citizenship ActMalaysian Prime Minister Mahathir Mohammed.
Previous Post

പ്രതിഷേധം കനക്കുന്നു; ഉത്തര്‍പ്രദേശില്‍ മരണം 11 ആയി; ബിഹാറില്‍ ബന്ദ്

Next Post

ബില്ല് എന്താണെന്ന് അറിയില്ല, വായിച്ചിട്ടില്ല; അതുകൊണ്ട് അഭിപ്രായം പറയാനില്ലെന്ന് ഗാംഗുലി, ആളുകള്‍ സമാധാനം പാലിക്കണമെന്നും ഉപദേശം

Next Post
ബില്ല് എന്താണെന്ന് അറിയില്ല, വായിച്ചിട്ടില്ല; അതുകൊണ്ട് അഭിപ്രായം പറയാനില്ലെന്ന് ഗാംഗുലി, ആളുകള്‍ സമാധാനം പാലിക്കണമെന്നും ഉപദേശം

ബില്ല് എന്താണെന്ന് അറിയില്ല, വായിച്ചിട്ടില്ല; അതുകൊണ്ട് അഭിപ്രായം പറയാനില്ലെന്ന് ഗാംഗുലി, ആളുകള്‍ സമാധാനം പാലിക്കണമെന്നും ഉപദേശം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

ഐഷ സുല്‍ത്താനയുടെ പരാമര്‍ശങ്ങള്‍ പാകിസ്താന്‍ മാധ്യമങ്ങള്‍ ആഘോഷിക്കുന്നു; രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ശരിയായ തീരുമാനമെന്ന് എപി അബ്ദുള്ളക്കുട്ടി

ഐഷ സുല്‍ത്താനയുടെ പരാമര്‍ശങ്ങള്‍ പാകിസ്താന്‍ മാധ്യമങ്ങള്‍ ആഘോഷിക്കുന്നു; രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ശരിയായ തീരുമാനമെന്ന് എപി അബ്ദുള്ളക്കുട്ടി

June 13, 2021
Shivsena MLA | Bignewslive

ഓവുചാല്‍ വൃത്തിയാക്കിയില്ല : മുംബൈയില്‍ കരാറുകാരനെ ചെളിവെള്ളത്തിലിരുത്തി ദേഹത്ത് മാലിന്യം നിക്ഷേപിപ്പിച്ച് ശിവസേന എംഎല്‍എ

June 13, 2021
-mohammed-riyas

പരാതികള്‍ വ്യാപകമായതോടെ മന്ത്രി സ്ഥലത്ത് നേരിട്ട് എത്തി; കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ, 2022 ഏപ്രിലില്‍ പണി പൂര്‍ത്തിയാക്കുമെന്ന് മുഹമ്മദ് റിയാസ്

June 13, 2021
ambili | bignewslive

‘അമ്പിളി എന്നെ പീഡിപ്പിച്ചെന്ന് പറയുന്നത് നുണയാണ്, സ്വന്തം ഇഷ്ടപ്രകാരമാണ് പോയത്, ഇപ്പോള്‍ ഞാന്‍ ഏഴുമാസം ഗര്‍ഭിണി’; എന്തറിഞ്ഞിട്ടാണ് ട്രോളുന്നതെന്ന് അമ്പിളിയുടെ അക്കൗണ്ടില്‍ നിന്നും പെണ്‍കുട്ടി

June 13, 2021
Delhi lockdown | Bignewslive

ഡല്‍ഹിയില്‍ നാളെ മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് : ഒരാഴ്ചത്തേക്ക് പരീക്ഷണം

June 13, 2021
police

മുത്തുമണികളേ മിന്നുന്നതെല്ലാം പൊന്നല്ല..! വ്യാജ പ്രൊഫൈലിലൂടെ പണം കടം ചോദിക്കല്‍ വ്യാപകമാകുന്നു, ജാഗ്രത വേണമെന്ന് പോലീസ്

June 13, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.